വെനസ്വേല പ്രസിഡൻ്റിനെയും ഭാര്യയെയും തട്ടി കൊണ്ട് പോയി ലോകത്തിന് മുന്നിൽ ഹീറോയിസം കാണിച്ച അമേരിക്കയും ട്രംപും തങ്ങൾക്ക് വെറും ‘സീറോ’
റഷ്യ ഉയർത്തുന്ന ന്യായമായ സുരക്ഷാ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം, പുടിനെ പൈശാചികവൽക്കരിക്കാൻ ശ്രമിക്കുന്നത് ട്രംപിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്.
ആഗോള നിയമങ്ങളെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും സ്വന്തം കാല്ക്കീഴിലിട്ട് ചവിട്ടിമെതിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ക്രൂരവും നീചവുമായ മുഖമാണ് വെനിസ്വേലയിൽ ഇന്ന്
അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്ന പഴയ യുദ്ധചിത്രങ്ങൾ ചരിത്രത്തിലേക്ക് മറയുകയാണ്. 2025-ലെ കണക്കുകൾ പ്രകാരം, യുദ്ധക്കളത്തിൽ ഇനി വിധി നിർണ്ണയിക്കുന്നത്
യുദ്ധക്കളത്തിലെ നിയമങ്ങൾ മാറുകയാണ്. ഇനി കരുത്തുറ്റ ആയുധങ്ങളല്ല, മറിച്ച് കണ്ണഞ്ചിപ്പിക്കുന്ന വേഗതയാണ് വിജയത്തെ നിർണ്ണയിക്കുന്നത്. ചിന്തിക്കാൻ പോലും സമയം ലഭിക്കുന്നതിന്
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്മേലുള്ള സമാധാന ചർച്ചകളിൽ, യുക്രെയ്‌ൻ നാറ്റോ സഖ്യത്തിൽ ചേരാതിരിക്കാനുള്ള ഉറപ്പുകൾ ഒരു സുപ്രധാനമായ വിഷയമായി എടുത്തുപറഞ്ഞിരിക്കുകയാണ് റഷ്യ. അമേരിക്കൻ
റഷ്യ-യുക്രെയ്ൻ സംഘർഷം തുടരുന്നതിനിടയിൽ, യുക്രെയ്ന്റെ മുഖ്യ ചർച്ചക്കാരനായ റുസ്തം ഉമറോവും അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ
റഷ്യൻ ആസ്തികൾ മരവിപ്പിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനത്തെത്തുടർന്ന് ഉടലെടുത്ത സാമ്പത്തിക-നിയമ പോരാട്ടത്തിൽ, റഷ്യ തങ്ങളുടെ ആദ്യത്തെ സുപ്രധാന നീക്കം നടത്തിയിരിക്കുകയാണ്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ തങ്ങൾ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടിയെടുക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രഖ്യാപനം നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ
യൂറോപ്യൻ യൂണിയന്റെ വിദേശനയങ്ങളിൽ, പ്രത്യേകിച്ച് റഷ്യയുമായുള്ള ബന്ധത്തിൽ, ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന പേര് എസ്റ്റോണിയയുടെ മുൻ പ്രധാനമന്ത്രിയും നിലവിൽ
