അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയപരമായ മലക്കം മറിച്ചിലും, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയോടുള്ള സമീപനത്തിലെ പെട്ടെന്നുള്ള മാറ്റവും ലോകശ്രദ്ധ
റഷ്യൻ പൗരന്മാരെ യുക്രെയ്ൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച ഒരാളെ റഷ്യയിൽ വെച്ച് അറസ്റ്റ് ചെയ്തതായി അറിയിച്ചുകൊണ്ടുള്ള
നാഴികയ്ക്ക് 40 വട്ടം സമാധാനം, സമാധാനം എന്ന് മാത്രം പറയുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തുകൊണ്ടു വന്നിരിക്കുകയാണ്
യുദ്ധത്തിന്റെ മറവിൽ, യുക്രെയ്‌നിലെ ജനാധിപത്യ പ്രക്രിയകൾ പൂർണ്ണമായും സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി പാർലമെന്റ്, പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ആവർത്തിച്ച് വൈകിപ്പിച്ചതിന്
യുക്രെയ്ൻ സംഘർഷത്തിന് പിന്നിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വ്യക്തിപരമായ അഴിമതി താല്പര്യങ്ങളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റഷ്യൻ പക്ഷത്തുനിന്ന്
പൂർണ്ണ തോതിലുള്ള സൈനിക നടപടി ആരംഭിച്ചതിന് ശേഷം യുക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമിട്ട് റഷ്യ ഏറ്റവും ശക്തവും തുടർച്ചയുമായ ആക്രമണങ്ങളിലൊന്ന്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഏറ്റവും പുതിയ പ്രസ്താവനകൾ ആഗോളതലത്തിൽ വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. താൻ ഇന്ത്യയും പാകിസ്ഥാനും
റഷ്യ-യുക്രെയ്ൻ സംഘർഷം അതിന്റെ സൈനികവും രാഷ്ട്രീയവുമായ തലങ്ങൾക്കപ്പുറം സാംസ്കാരികവും മതപരവുമായ തലങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുക്രെയ്ൻ പ്രസിഡന്റ്
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും സമാധാനത്തിന്
മൂന്ന് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ സംഘർഷം ഒരു നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ അംഗീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ്
