അന്താരാഷ്ട്ര നയതന്ത്രത്തിലെ പതിവ് രീതികൾ അപ്രസക്തമാക്കിക്കൊണ്ട്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് അപ്രതീക്ഷിതവും അതീവ സൗഹൃദപരവുമായ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര
ലോകം ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൗമരാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ന്യൂഡൽഹി സന്ദർശനം ചരിത്രപരവും
ലോകരാഷ്ട്രീയത്തിലെ ശക്തിസമവാക്യങ്ങൾ മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന സംഭവവികാസങ്ങൾ നൽകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ
ആഗോള രാഷ്ട്രീയത്തിൽ റഷ്യയും ചൈനയും തമ്മിലുള്ള സൗഹൃദം പുതിയൊരു തലത്തിലേക്ക് കടക്കുകയാണ് എന്നതിന്റെ സൂചന നൽകികൊണ്ട് ഏറ്റവും പുതിയ പ്രഖ്യാപനം
ഒന്നാം ലോകമഹായുദ്ധത്തിൻ്റെയും രണ്ടാം ലോകമഹായുദ്ധത്തിൻ്റെയും കെടുതികളിൽ നിന്ന് പാഠം പഠിച്ച ഒരു ഭൂഖണ്ഡമെന്ന് സ്വയം അവകാശപ്പെടുന്ന യൂറോപ്പ്, ഇന്ന് അതേ
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുടെ വലംകൈയ്യായ ആൻഡ്രി യെർമാക്കിന്റെ രാജി, കേവലമൊരു ഉദ്യോഗസ്ഥമാറ്റമല്ല, മറിച്ച് യുക്രെയ്ൻ, യുദ്ധകാലത്ത് നേരിടുന്ന ഏറ്റവും
ആഗോള ശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുള്ള സൈനിക-തന്ത്രപരമായ മത്സരത്തിൽ, ആർട്ടിക് മേഖലയിലെ റഷ്യയുടെ അനിഷേധ്യമായ മേധാവിത്വം തുറന്നുസമ്മതിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ്
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഭരണകൂടത്തെ പിടിച്ചുലച്ചുകൊണ്ട് വമ്പൻ അഴിമതി വിവാദം രാജ്യത്ത് ഒരു കൊടുങ്കാറ്റായി മാറുകയാണ്. സെലെൻസ്‌കിയുടെ വിശ്വസ്തനും
സമകാലിക ലോകരാഷ്ട്രീയത്തിൽ ഡോണൾഡ് ട്രംപ് എന്ന പേര് തുടരെ തുടരെ ചർച്ചയാകുന്നത്, ട്രംപിന്റെ ആശയപരമായ നിലപാടുകൾ കൊണ്ടല്ല, മറിച്ച് തികച്ചും
യുക്രെയ്ൻ സംഘർഷത്തിൽ സമാധാനം കൊണ്ടുവരാനുള്ള ഡോണൾഡ് ട്രംപിൻ്റെ നിർണായക നീക്കങ്ങൾ, യുക്രെയ്‌ന്റെയും അതിൻ്റെ യൂറോപ്യൻ പിന്തുണക്കാരുടെയും ‘മെഗാഫോൺ നയതന്ത്ര’ ശ്രമങ്ങളാൽ
