സംസ്ഥാനത്ത് മഴ അലർട്ടുകളിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തിയിരിക്കുകയാണ്. വയനാട്, കോഴിക്കോട് ജില്ലകളിൽ നിലനിന്നിരുന്ന റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഒൻപത്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട്
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന്റെയും, തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ മഴ പെയ്തത് വടക്കൻ ജില്ലകളിൽ. കേരളതീരത്ത് രൂപംകൊണ്ട തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനംമൂലം കാസർകോട്, കണ്ണൂർ ജില്ലകളിലെ
കേരളത്തിൽ മഴക്കാലം അതിന്റെ പൂർണ്ണ കരുത്തിലേക്ക് കടക്കുകയാണ്. എട്ടു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുമ്പോൾ, എറണാകുളം, ഇടുക്കി ജില്ലകൾ
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങളെ
ജില്ലയിൽ തുടരുന്ന കനത്ത മഴയും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും പരിഗണിച്ച് കാസർകോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. നേരത്തെ ഒമ്പത് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട്, കോഴിക്കോട് കൂടി ഉൾപ്പെടുത്തിയതോടെ പത്ത്
സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം,
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ പ്രവചിച്ചിരുന്നതിലും വൈകി മാത്രമേ കേരളത്തിൽ കാലവർഷം
