തിരുവനന്തപുരം: ഡിഎച്ച്എസ് ഓഫീസിൽ നടക്കേണ്ട പകർച്ചവ്യാധി പ്രതിരോഗ യോഗങ്ങൾ മുടങ്ങി. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്തെ കസേരകളിയിലാണ് ഇന്ന് മുടങ്ങിയത്
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വീണ്ടും ഭീഷണിയാകുന്നു. തിരുവനന്തപുരത്ത് എംപോക്സ് (Mpox) സ്ഥിരീകരിച്ചത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ
സംസ്ഥാനത്ത് നിപ ഭീതി പതുക്കെ അകലുന്നുണ്ടെങ്കിലും പുതിയ വെല്ലുവിളിയായി ഷിഗെല്ല പടരുന്നു. നിപ സാഹചര്യം മെച്ചപ്പെട്ടെങ്കിലും, ഷിഗെല്ലയും ഡെങ്കിപ്പനിയും പടരുന്ന
ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി പാകിസ്ഥാൻ. അന്താരാഷ്ട്ര തലത്തിൽ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്വിസ് സ്ഥാപനമായ ‘IQAir’
കേരളത്തിൽ പകർച്ചവ്യാധികളുടെ വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മലപ്പുറം അലിപ്പറമ്പിൽ
തൃശ്ശൂർ: സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. തൃശ്ശൂരിൽ ഷിഗല്ല രോഗബാധയെ തുടർന്ന് മാപ്രാണം സ്വദേശിയാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ
തൃശ്ശൂരിൽ ഷിഗെല്ല മരണം. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച 43 കാരനാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് നിപ സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയിൽ. പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടെയോ, വീട്ടുവളപ്പിൽ നിന്ന്
വയനാട് ജില്ലയിൽ ഷിഗല്ല ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കടുത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്. കോളിയാടി സ്കൂളിൽ ഷിഗല്ല ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ
കോഴിക്കോട് ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്
