അന്താരാഷ്ട്ര വിഷയങ്ങളിലെ പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗിൽ, യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്നതും ഭയം ജനിപ്പിക്കുന്നതുമായ ഒരു രീതി (Pattern) പതിവായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും റഷ്യയെ
പാകിസ്ഥാനിലെ രാഷ്ട്രീയ കലഹവും ഇമ്രാൻ ഖാന്റെ തടങ്കലും ഉപയോഗിച്ച്, ഇന്ത്യയെ ലക്ഷ്യമാക്കിയൊരു വലിയ തെറ്റായ പ്രചാരണം സോഷ്യൽ മീഡിയയിൽ പടർന്നിരിക്കുകയാണ്.
ബ്രിട്ടീഷ് പൊതുമേഖലാ പ്രക്ഷേപണ സ്ഥാപനമായ ബിബിസി നിലവിൽ ഒരു വിവാദത്തിൽ അകപ്പെട്ട് ലോകമെമ്പാടുമുള്ള ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ബിബിസിക്കെതിരെ
ചൈനീസ് അതിർത്തിക്കടുത്തുള്ള മ്യാൻമറിലെ ലൗക്കായിംഗ് പട്ടണം. പുറമേ ശാന്തമെങ്കിലും, അതിന്റെ ഉള്ളറകളിൽ ഭീതിയും ക്രൂരതയും നിറഞ്ഞ ഒരു ‘സൈബർ തട്ടിപ്പ്
വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് ശേഷവും, ഗാസയിൽ സൈനിക നടപടികൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ലോകമെമ്പാടുമുള്ള പൊതുജനാഭിപ്രായം സ്വാധീനിക്കാനുള്ള “വിവരയുദ്ധവും” ഇസ്രയേൽ ശക്തമായി തുടരുകയാണ്.
യുക്രെയ്ൻ സംഘർഷത്തിലെ യുദ്ധക്കളത്തിലെ യഥാർത്ഥ സാഹചര്യം പാശ്ചാത്യ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്ന ശക്തമായ ആരോപണവുമായി ബ്രിട്ടനിലെ റഷ്യൻ അംബാസഡർ ആൻഡ്രി കെലിൻ
ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നടനും
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ
ഗാസയിലെ ജനങ്ങൾ നേരിടുന്ന കടുത്ത ഭക്ഷ്യ ക്ഷാമവും അതിന്റെ ഭാഗമായി ജനങ്ങൾ അനുഭവിക്കുന്ന മാനുഷിക ദുരന്തവും അന്താരാഷ്ട്ര മാധ്യമങ്ങൾ പലപ്പോഴായി
യുക്രെയ്ൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ സർക്കാർ നിയന്ത്രിത മാധ്യമങ്ങളായ RTയെയും സ്പുട്നിക്കിനെയും നിരോധിച്ചപ്പോൾ, ആഗോളതലത്തിൽ റഷ്യയുടെ സ്വാധീനം
