പിഎം ശ്രീ പദ്ധതി വിഷയത്തിൽ ഭരണം ലഭിച്ചതോടെ യുഡിഎഫ് പൂർണ്ണമായും നിലപാട് മാറ്റി മലക്കം മറിഞ്ഞുവെന്ന് പിണറായി വിജയൻ. എകെജി
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയത് ലീഗിന്റെ വക സെൽഫ് ഗോളാണെന്ന് പി.എസ്.
തിരുവനന്തപുരം: പി.എം.ശ്രീ കരാറിൽ മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം. പി. പ്രസാദ് കൊണ്ടുവന്ന
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാനുള്ള പൂർണ്ണമായ അവകാശവും അധികാരവും കേന്ദ്രത്തിന് മാത്രമാണെന്ന വ്യവസ്ഥയിൽ ഒപ്പിട്ടു നൽകിയത്
തിരുവനന്തപുരം: നിയമസഭയിൽ പി.എം ശ്രീ പദ്ധതിയെയും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിനെയും ചൊല്ലി മുൻ മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫും
‘പി.എം ശ്രീ’ നടപ്പിലാക്കാനുള്ള നീക്കങ്ങൾക്കെതിരെ യു.ഡി.എഫിനും മുസ്‌ലിം ലീഗിനുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി കെ.ടി. ജലീൽ. മുസ്‌ലിം ലീഗിന്റെ ‘പി.എം
ഇന്ത്യാ സഖ്യത്തിൻ്റെ ഡൽഹിയിലെ യോഗത്തിൽ പങ്കെടുത്തിരിക്കുന്നത് സിപിഎം കേന്ദ്രകമ്മറ്റിയിലെ ക്ഷണിതാവ് മാത്രമായ ജോൺ ബ്രിട്ടാസ് എംപിയാണ്. അതുപോലെ തന്നെ ഇപ്പോൾ
കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി സംസ്ഥാനത്തിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തിന്റെ നിലവിലെ
നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുപരിപാടിയിൽ മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതും എന്നാൽ ഫാത്തിമ തഹ്‍ലിയ എം.എൽ.എ
