അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഒരു യുദ്ധം വിജയിപ്പിക്കുന്നത് ആയുധങ്ങളുടെ കരുത്തുകൊണ്ടു മാത്രമാണോ,
ആഗോള സുരക്ഷാ നയങ്ങളുടെയും നയതന്ത്ര നീക്കങ്ങളുടെയും നിശബ്ദ സാക്ഷിയായ സിംഗപ്പൂരിലെ ഷാങ്‌രി-ലാ ഡയലോഗ് വീണ്ടുമൊരു ചരിത്രപരമായ പ്രഖ്യാപനത്തിന് വേദിയായിരിക്കുകയാണ്. ഏഷ്യയിലെ
അമേരിക്കൻ രാഷ്ട്രീയത്തിൽ വ്യക്തിപരമായ പരാമർശങ്ങളും കടുത്ത വാക്കേറ്റങ്ങളും പുതിയ കാര്യമല്ല. എന്നാൽ സമീപകാലത്തായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ
ഇറാനുമായുള്ള ചർച്ചകൾ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ പുരോഗമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കുമ്പോൾ, അതിനെക്കുറിച്ച് അറിയാവുന്നവർ താനും മറ്റ് രണ്ടുപേരും മാത്രമാണെന്നാണ് അദ്ദേഹം
ഇറാൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ലഭിക്കുന്ന വിവരങ്ങളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കടുത്ത അതൃപ്തിയും ആശങ്കയും
പ്രമുഖ സാമ്പത്തിക മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവാദം ഉന്നയിക്കപ്പെട്ടത്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും
ഒരിക്കലും ജയിക്കാൻ കഴിയില്ലന്ന് അറിയാമായിരുന്നിട്ടും, അമേരിക്കയെ ഇറാൻ യുദ്ധത്തിലേക്ക് തള്ളിവിട്ടതിൻ്റെ രഹസ്യം ഇപ്പോൾ വൈകിയാണെങ്കിലും പുറത്തായിരിക്കുകയാണ്. ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ പുകമറയ്ക്കുള്ളിൽ
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ഫിനാൻഷ്യൽ ടൈംസ് രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന്
ഇറാനെതിരെ നിലവിൽ നടത്തിവരുന്ന സൈനിക നീക്കം ഇറാഖ് അധിനിവേശം പോലെയുള്ള നീണ്ടുനിൽക്കുന്ന ഒന്നല്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.
ലാറ്റിനമേരിക്കയിലെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ അഡ്മിറൽ ആൽവിൻ ഹോൾസി ഈ വർഷാവസാനം വിരമിക്കുമെന്ന് പ്രതിരോധ
