യൂറോപ്യൻ യൂണിയനും (EU) ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കും തമ്മിലുള്ള പോരാട്ടം പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്
പാശ്ചാത്യ രാജ്യങ്ങൾ, ഇന്റർനെറ്റിനെ ‘നിയന്ത്രണത്തിനുള്ള ഉപകരണമാക്കി’ മാറ്റുകയാണെന്ന ഗുരുതരമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ടെലിഗ്രാം സ്ഥാപകനും റഷ്യൻ വംശജനുമായ ശതകോടീശ്വരൻ പവൽ
പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാവുന്ന ഒരു പ്ലാറ്റ്ഫോമാണ് ടെലഗ്രാം. ഇപ്പോഴിതാ മറ്റൊരു നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ടെലഗ്രാം സ്ഥാപകനും മേധാവിയുമായ പാവെല്‍ ദുരോവ്.
മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ്
മോസ്കോ: ടെലിഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് ജഡ്ജി. സംഘടിത കുറ്റകൃത്യ പ്രകാരമാണ് പാവേൽ ദുരോവിനെതിരെ അന്വേഷണം
ടെലഗ്രാം മേധാവിയും സ്ഥാപകനുമായ പാവേല്‍ ദുരോവിന്റെ കസ്റ്റഡി നീട്ടി. ക്രിമിനല്‍ക്കുറ്റകൃത്യങ്ങളില്‍ ടെലിഗ്രാമിനെ ഉപയോഗിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് പാവേല്‍ ദുരോവിനെ പാരീസിനടുത്തുള്ള
