പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും അന്താരാഷ്ട്ര രംഗത്തെയും ഒരുപോലെ പിടിച്ചുകുലുക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റായ ഹമാസ് രംഗത്ത്. കൊല്ലപ്പെട്ട പ്രമുഖ
യൂറോപ്പിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രം എടുത്ത ഒരു നിയമനടപടി ഇന്ന് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും യൂറോപ്യൻ നയതന്ത്രത്തിലും വലിയ ചർച്ചകൾക്ക്
അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തിൽ ചിലപ്പോഴൊക്കെ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കാറുള്ളത് നേതാക്കളുടെ നിശ്ശബ്ദതയാണ്. അമേരിക്കയുടെ തന്ത്രപ്രധാനമായ ആ അടച്ചിട്ട മുറിയിൽ നിന്ന്
2023 ഒക്ടോബർ 7-ന് ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന് ശേഷം പശ്ചിമേഷ്യയിലെ യുദ്ധരംഗം ഒരിക്കലും ശാന്തമായിട്ടില്ല. ഗാസയുടെ ഇടുങ്ങിയ തെരുവുകളും
പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം പാകിസ്ഥാൻ തള്ളിക്കളഞ്ഞു. ഇറാനുമായുള്ള
ആഗോള രാഷ്ട്രീയ ഭൂപടത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പടിഞ്ഞാറൻ ശക്തികളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ ഏകാധിപത്യപരമായ നയങ്ങൾക്കെതിരെ
ലോകമെമ്പാടുമുള്ള ജൂത സമൂഹങ്ങൾക്കിടയിൽ ഇസ്രയേലിനെക്കുറിച്ചുള്ള ചർച്ചകൾ സാധാരണ രാഷ്ട്രീയ സംവാദങ്ങളല്ല. അവ ചരിത്രം, മതം, തിരിച്ചറിവ്, സുരക്ഷ, നീതി, വേദന,
ആഗോള രാഷ്ട്രീയ ഭൂപടത്തിൽ ഇറാൻ എന്ന കരുത്തന്റെ പേര് വീണ്ടും മുഴങ്ങിക്കേൾക്കുന്നു. ഹോർമുസ് കടലിടുക്കിന്റെ സമുദ്രസീമയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച
ഗാസയെ പുനർനിർമ്മിച്ച് പുതിയ ഭരണസംവിധാനത്തിലേക്ക് നയിക്കാനുള്ള 17 ബില്യൺ ഡോളർ വാഗ്ദാനങ്ങളോടെയുള്ള ആഗോള പദ്ധതി ഇപ്പോൾ അനിശ്ചിതത്വത്തിന്റെ വക്കിൽ എത്തി
ജെറുസലം: ഇസ്രയേൽ പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീൻകാർക്ക് വധശിക്ഷ നൽകാനുള്ള വിവാദ നിയമത്തിന് ഇസ്രയേൽ പാർലമെന്റ് (നെസെറ്റ്) അംഗീകാരം നൽകി. തീവ്ര
