ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലും സിറിയയിലെ സാഹചര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മിഡില്‍ ഈസ്റ്റിലെ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി റഷ്യന്‍ പ്രസിഡന്റ്
ഗാസയിലെ യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നതിനും ഇസ്രയേലിൽ തടവിലാക്കപ്പെട്ട പലസ്തീനികൾക്കുവേണ്ടിയും കരാറിന് തയ്യാറെന്ന് പലസ്തീൻ സായുധ സേന ഹമാസ്. എല്ലാ ഇസ്രയേലി
ഗാസയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിസന്ധി കൂടുതല്‍ വഷളായി. കഴിഞ്ഞ മാസം വെടിനിര്‍ത്തല്‍ അവസാനിച്ചതിനുശേഷം ഗാസയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു.
പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായി
അമേരിക്കയിൽ നിന്നും ഇസ്രയേൽ വാങ്ങിയ ആധുനിക യുദ്ധവിമാനങ്ങളുടെ കരുത്തിലാണ്, ഇസ്രയേൽ പശ്ചിമേഷ്യയെ മുൾ മുനയിൽ നിർത്തുന്ന ആക്രമണങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഗാസയിൽ
എത്രയൊക്കെ ഇസ്രയേൽ മൂടിക്കെട്ടിവെക്കാൻ ശ്രമിച്ചിട്ടും ഗാസയിൽ നടത്തിയ കൊലവിളികളെല്ലാം ലോകം അറിഞ്ഞു എന്നുള്ളതാണ് സത്യം. ഇസ്രയേലിനെതിരെ ശക്തമായി പ്രതികരിച്ചവരിൽ ഒരു
വെടി നിർത്തൽ പ്രഹസനത്തിന് അന്ത്യം കുറിച്ചുകൊണ്ട് റമദാനിലും ആക്രമണം തുടരുന്ന ഇസ്രയേൽ ലോക മനസാക്ഷിയെ വീണ്ടും ഞെട്ടിക്കുകയാണ്. ആക്രമണം കടുപ്പിച്ചതോടെ
ലണ്ടന്‍: ഗാസ ഏറ്റെടുക്കാനും അവിടെയുള്ള പലസ്തീനികളെ ഒഴിപ്പിക്കാനുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായി അദ്ദേഹത്തിന്റെ ഗോള്‍ഫ് റിസോര്‍ട്ടുകളിലൊന്ന്
ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ‘പോസിറ്റീവ്’ സൂചനകള്‍ ഉണ്ടെന്ന് ഹമാസ്. അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍
ടെൽ അവീവ്: ആഴ്ചകൾ നീണ്ട ആക്രമണം അധിനിവേശ വെസ്റ്റ് ബാങ്കിൽ ശക്തമാക്കുകയാണെന്ന് ഇസ്രയേൽ. അടുത്ത വർഷം വരെ ഇവിടെ സൈന്യത്തെ