പശ്ചിമേഷ്യയുടെ ആകാശത്ത് വീണ്ടും യുദ്ധവിമാനങ്ങളുടെ ഇരമ്പലും സ്ഫോടനങ്ങളുടെ പ്രകമ്പനവും മുഴങ്ങുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണങ്ങളുടെ ആഘാതം പോലും
പശ്ചിമേഷ്യ വീണ്ടും അഗ്നിപർവതത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി കണക്കാക്കപ്പെടുന്ന ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വീണ്ടും സ്ഫോടനങ്ങളുടെ മുഴക്കം
പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ തീ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, ലോക സമ്പദ്‌വ്യവസ്ഥയെ
ഫെബ്രുവരി 28-ന് ഇസ്രയേലുമായി ചേർന്ന് ആരംഭിച്ച സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന കർമ്മപദ്ധതി ഇറാൻ സർക്കാർ
പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മുന്നോട്ടുവെച്ച നിർണ്ണായക നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള എണ്ണ വിപണിയിൽ വൻ വിലക്കയറ്റം. ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം തടസ്സപ്പെട്ടതോടെ ബ്രെന്റ് ക്രൂഡ്
ലോക രാഷ്ട്രീയ-സാമ്പത്തിക ഭൂപടം മാറുന്ന ഈ നിർണ്ണായക ഘട്ടത്തിൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ ഊർജ്ജബന്ധം കൂടുതൽ ദൃഢമാവുകയാണ്. അമേരിക്കൻ
കുവൈത്ത് : കുവൈത്തിൽ ഇന്ധനവില വർധിച്ചു. കുവൈത്തിൽ എണ്ണവില ബാരലിന് 71.65 യുഎസ് ഡോളറായി വർധിച്ചു. ഇത് തലേദിവസത്തെ 70.86
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചു. ജൂൺ 13 ന് ഇസ്രയേല്‍ ഇറാനെതിരെ ആദ്യ
തെഹ്‌റാന്‍: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ എണ്ണവില കുത്തനെ ഉയരുന്നു. ഇന്ന് ഏഴ് ശതമാനം ഉയര്‍ന്ന് വില 74 ഡോളറിലേക്കെത്തി.
