ലോകത്തെ രണ്ട് വൻ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്കും സാങ്കേതികവിദ്യാ യുദ്ധങ്ങൾക്കും ഇടയിൽ നിർണ്ണായകമായ ഒരു
ലോകമെമ്പാടും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തരംഗം ആഞ്ഞടിക്കുമ്പോൾ, സാങ്കേതികവിദ്യാ ലോകം അതിന്റെ അപ്രതീക്ഷിതമായ മറ്റൊരു പാർശ്വഫലത്തെ നേരിടുകയാണ്. ആഗോളതലത്തിൽ മെമ്മറി
അമേരിക്കൻ ഓഹരി വിപണി ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഓഹരികളിലും ക്രിപ്റ്റോ കറൻസി വിപണിയിലുമുണ്ടായ വലിയ
അമേരിക്കൻ ചിപ്പ് ഭീമനായ എൻവിഡിയ, ദക്ഷിണ കൊറിയൻ സർക്കാരിനും അവിടുത്തെ പ്രമുഖ കമ്പനികൾക്കുമായി 2,60,000-ത്തിലധികം ബ്ലാക്ക്‌വെൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI)
ലോകത്തെ മുന്‍നിര എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ ചൈനയ്ക്ക് വേണ്ടി പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. അടുത്തിടെ
ഇനി ചൈനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന എഐ ചിപ്പ്, ഹോപ്പര്‍ എച്ച്20 സീരീസില്‍ നിന്ന് ആയിരിക്കില്ലെന്ന് വ്യക്തമാക്കി എന്‍വിഡിയ മേധാവി ജെന്‍സെന്‍
അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നതിന് മുമ്പ് ട്രംപിനെ പൂട്ടാനുള്ള പണികൾ ഒപ്പിക്കുകയാണ് ബൈഡൻ. രാജ്യത്തെ സുപ്രധാന ടെക് ബിസിനസ്സുകളിലൊന്നായ ചിപ്പ്
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ നിര്‍മിതബുദ്ധി രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സാങ്കേതികരംഗത്തെ ആഗോളഭീമന്മാരായ ഗൂഗിളും എന്‍വിഡിയയും. യു.എസ്. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ്
വന്‍ തുകയാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ എന്‍വിഡിയയിലെ ജീവനക്കാർക്ക് വേതനമായി ലഭിക്കുന്നത്. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ അധിക സമയം
