തങ്ങളുടെ ഏറ്റവും പുതിയ വിമാനവേധ മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരകൊറിയ. മിസൈൽ വിന്യാസത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ
തങ്ങളുടെ ശത്രുക്കളായി കരുതുന്ന ദക്ഷിണ കൊറിയയെയും ജപ്പാനെയും അമേരിക്കയെയും അലോസരപ്പെടുത്താന്‍ ഉത്തരകൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇപ്പോള്‍ തങ്ങളുടെ
ഉത്തരകൊറിയ ‘ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍’ വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ. അമേരിക്കയും ദക്ഷിണ കൊറിയയും ഫ്രീഡം ഷീല്‍ഡ് എന്നറിയപ്പെടുന്ന ഒരു വാര്‍ഷിക
ഉത്തരകൊറിയന്‍ ഭരണകൂടത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതപ്പെടുന്ന ഹാക്കര്‍മാര്‍ അവരുടെ റെക്കോര്‍ഡ് തകര്‍ത്ത 1.5 ബില്യണ്‍ ഡോളര്‍ ക്രിപ്റ്റോ കവര്‍ച്ചയില്‍ കുറഞ്ഞത് 300
ഉത്തരകൊറിയയുടെ ആണവ അന്തർവാഹിനി പദ്ധതി, അതിന്റെ നാവിക ശേഷികൾ ആധുനികവൽക്കരിക്കുന്നതിനും പ്രതിരോധ നില മെച്ചപ്പെടുത്തുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ്. അന്തർവാഹിനികൾ,
ഉത്തര കൊറിയൻ പ്രതിരോധ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് നാവികസേന. അതിനെ വളരെയധികം ശക്തിപ്പെടുത്തുക എന്നത് തങ്ങളുടെ രാജ്യത്തിന്റെ പ്രധാന
അമേരിക്കയിലെ ട്രംപ് ഭരണകൂടമാണ് ‘പ്രകോപനങ്ങള്‍’ ഉണ്ടാക്കുന്നതെന്ന് ആരോപിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.
റഷ്യയിലെ കുര്‍സ്‌ക് മേഖലയിലേയ്ക്ക് ഉത്തരകൊറിയ കൂടുതല്‍ സൈനികരെ അയയ്ക്കുകയും സൈന്യത്തെ പുനര്‍വിന്യസിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍, പാശ്ചാത്യ രഹസ്യാന്വേഷണ
ഉത്തരകൊറിയയുടെ ‘സമ്പൂര്‍ണ്ണ ആണവനിരായുധീകരണത്തിനായി’ ‘ദൃഢനിശ്ചയ’ പ്രതിജ്ഞയെടുത്ത് അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങള്‍. ശനിയാഴ്ച മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ പുതുതായി
അമേരിക്കയ്ക്ക് നേരെ വന്ന് വീഴാൻ കെൽപ്പുള്ള ഒരു മിസൈൽ ഉത്തരകൊറിയയിൽ ഒരുങ്ങുന്നതിൽ കാര്യമായ ഭീതിയിലാണ് അമേരിക്ക എന്ന് പെന്റഗൺ തന്നെ