ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടി, താലിബാൻ്റെ വെടിയുണ്ടകളെ ധീരമായി അതിജീവിച്ച നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി, തൻ്റെ
സമാധാനത്തിനുള്ള നോബൽ സമ്മാനം തനിക്കാണ് ലഭിക്കേണ്ടതെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക് കനത്ത പ്രഹരമേറ്റിരിക്കുകയാണ്. 2025-ലെ സമാധാനത്തിനുള്ള
2025ലെ സമാധാനത്തിനുള്ള നോബേൽ പ്രഖ്യാപിച്ചു. മരിയ കൊറീന മച്ചാഡോയ്ക്ക് ആണ് അവാർഡ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം
സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ നേതാവുമായ ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ
സമാധാനത്തിനുള്ള നോബൽ സമ്മാനം തനിക്ക് നൽകാത്തതിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും,
ഇന്ത്യ–പാകിസ്ഥാൻ ബന്ധം ചരിത്രപരമായി സംഘർഷങ്ങളാലും യുദ്ധങ്ങളാലും അടയാളപ്പെടുത്തിയതാണ്. 1947-ലെ വിഭജനത്തിനുശേഷം ഉണ്ടായ നാലു വലിയ യുദ്ധങ്ങളും അതിർത്തികളിലെ അനവധി ഏറ്റുമുട്ടലുകളും
അമേരിക്കൻ പ്രസിഡന്റ് ‘ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം’. ലോകത്തിന്റെ പല കോണുകളിൽ നിന്നായി പലപ്പോഴായി ഉയർന്നുകേട്ട ഒരാവിശ്യമാണിത്.
സമാധാനത്തിനുള്ള നോബൽ സമ്മാനത്തെപ്പോലും രാഷ്ട്രീയ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന പുതിയൊരു നീക്കത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. പതിറ്റാണ്ടുകളുടെ സംഘർഷത്തിന് ശേഷം
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പോരാട്ടങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ്
