ധാരാളം ആയുധങ്ങളും, അത്യാധുനിക യുദ്ധോപകരണങ്ങളും ഉൾപ്പടെ നൽകി ഇസ്രയേലിന് ദീർഘകാലമായി സൈനിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. തെക്കൻ ഗാസയിലെ
ഇസ്രയേൽ- അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുഗമമാക്കുന്ന അബ്രഹാം ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് ട്രംപ് ഭരണകൂടം സുഡാന്റെ പ്രതിസന്ധിയിൽ
യുക്രെയ്‌നിനുള്ള എല്ലാ സഹായ ഗ്രാൻ്റുകളും മരവിപ്പിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്ത വാർത്തയാണിപ്പോൾ യുക്രെയ്നെ കുഴപ്പിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നൊന്നും കാര്യമായി
2005 ജനുവരി 23-ന് യുക്രെയ്ൻ പ്രസിഡൻ്റായി വിക്ടർ യുഷ്‌ചെങ്കോ അധികാരമേറ്റത് രാജ്യത്തിൻ്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. 2004 നവംബറിൽ
യൂറോപ്യൻ സുരക്ഷയിലെ നേതൃപരമായ റോളിൽ നിന്ന് അമേരിക്ക പിന്മാറാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ഈ സാഹചര്യത്തിൽ ഇനി അമേരിക്കയെ
അമേരിക്കയിലെ ഭരണമാറ്റം ആഭ്യന്തരതലത്തിലും അന്താരഷ്ട്ര തലത്തിലും പല തരത്തിലുള്ള ഉടച്ചു വാർക്കലുകൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ അമേരിക്കയുമായുള്ള ഒരു വ്യാപാര
അമേരിക്കൻ പോർവിമാനമായ Fl6 ൻ്റെ പ്രധാന പരിശീലകനെ വകവരുത്തി റഷ്യൻ സൈന്യം, യുക്രൈയിൻ വ്യോമ സേനയിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനിടെയാണ്
അമേരിക്കൻ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് ചുമതല ഏറ്റെടുക്കുന്നതിന് മുൻപേ അമേരിക്കൻ സൈനിക സഖ്യത്തിന് പ്രഹരമേൽപ്പിച്ച് റഷ്യൻ സൈന്യം. നാറ്റോയുടെ എഫ്
പാശ്ചാത്യ ശക്തികളെ അണിനിരത്തി ലോകത്തെ കാൽചുവട്ടിലാക്കാം എന്ന് ധരിച്ചിരുന്ന അമേരിക്കയ്ക്കും മറ്റ് വമ്പൻമാർക്കും കിട്ടിയ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ബ്രിക്സ്
ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്വ്യവസ്ഥ, 228 ദശലക്ഷത്തിലധികം ജനസംഖ്യയും ലോകത്തിലെ തന്നെ കൂടുതല്‍ ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമായ നൈജീരിയയെ