നാറ്റോ അംഗരാജ്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന്, കടലിനടിയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ സംരക്ഷിക്കാന്‍ തയ്യാറെടുത്ത് പാശ്ചാത്യ രാജ്യങ്ങള്‍. ഇതിനായി ബാള്‍ട്ടിക് കടലില്‍
ആയുധ നിർമ്മാണത്തിൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും മീതെയാണ് റഷ്യയെന്ന് സമ്മതിച്ച് നാറ്റോ മേധാവി രംഗത്ത്. ഒരു വർഷം കൊണ്ട് നാറ്റോ സഖ്യകക്ഷികൾ
വെറും മൂന്ന് മാസത്തിനുള്ളിൽ റഷ്യക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ആയുധങ്ങളും വെടിക്കോപ്പുകളും നിർമ്മിക്കാൻ, അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ രാജ്യങ്ങൾക്ക് ഒരു
റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിനുള്ള വാതിലായി റൊമാനിയയെ നാറ്റോ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി റൊമാനിയയുടെ സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർത്ഥി കാലിൻ ജോർജസ്ക്യു. റഷ്യയ്ക്ക്
അമൂല്യമായ വിഭവങ്ങൾ, വിപണികൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ നിയന്ത്രണം സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോക രാഷ്ട്രങ്ങൾ. സാങ്കേതിക വിദ്യയുടെ സംയോജനത്താൽ നയിക്കപ്പെടുന്ന ഈ
റഷ്യയുമായുള്ള രാജ്യം നേരിടുന്ന സംഘർഷം കണക്കിലെടുക്കുമ്പോൾ യുക്രെയ്‌നു ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സ്വന്തം ജനങ്ങൾക്ക് ആ രാജ്യത്തെ ഭരണ
അമേരിക്ക വാഗ്ദാനം ചെയ്ത സൈനിക സഹായത്തിൻ്റെ പകുതിയും ഇനിയും യുക്രെയ്‌നു ലഭിച്ചിട്ടില്ലെന്നാണ് വ്‌ളാഡിമിർ സെലെൻസ്‌കി അവകാശപ്പെടുന്നത്. അമേരിക്കൻ കോർപ്പറേറ്റുകളുടെ “അഴിമതി”
ലോകത്ത് എവിടെ സംഘർഷമുണ്ടായാലും പോയി ഇടപെടുക, വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്യുക, തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുക. കാര്യങ്ങൾ വഷളായി തുടങ്ങുന്നിടത്ത്
ഇതിലും വലിയ കളികൾ കളിക്കാനറിയാമെങ്കിലും വ്യവസ്ഥാപിതമായ പ്രതിരോധത്തിലൂടെ മാത്രമാണ് റഷ്യ മുന്നേറുന്നത്. ട്രംപോ നാറ്റോയോ നേരിട്ടുള്ള സൈനിക ഇടപെടൽ തിരഞ്ഞെടുക്കുകയാണെങ്കിൽ,
റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളുടെ വഴിവെട്ടി തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോള്‍ ആ തയ്യാറെടുപ്പുകള്‍ ഔദ്യോഗിക തലത്തിലും കാര്യമായി പ്രതിഫലിക്കുന്നുമുണ്ട് താനും.