സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,
മൺസൂൺ വൈകുന്നതും എൽ നിനോ പ്രതിഭാസത്തിനുള്ള സാധ്യതയും കണക്കിലെടുത്ത്, കാർഷിക മേഖലയിലെ വെല്ലുവിളികൾ നേരിടാൻ കേന്ദ്രസർക്കാർ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി.
സംസ്ഥാനത്ത് ഔദ്യോഗികമായി കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം നാലുദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നിലവിൽ ലക്ഷദ്വീപ്, കന്യാകുമാരി തീരങ്ങളിലേക്ക് കാലവർഷം വ്യാപിച്ചുകഴിഞ്ഞു.
കഴിഞ്ഞ 2025-26 വിളവർഷത്തിൽ 376 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിച്ച് ഇന്ത്യ ചരിത്രപരമായ റെക്കോർഡ് നേട്ടം കൈവരിച്ചു. മുൻവർഷത്തെ 357
സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം,
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ
രാജ്യത്തുടനീളം കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുന്നതിനിടയിൽ, ജനങ്ങൾക്ക് ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) നേരത്തെയെത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ
സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നിശ്ചയിച്ച സമയത്തിന് മുൻപേ എത്താൻ അനുകൂല സാഹചര്യമൊരുങ്ങുന്നു. സാധാരണ ജൂൺ ഒന്നിന് എത്താറുള്ള കാലവർഷം
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
