റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിൽ എത്തുമ്പോൾ, ആഗോളതലത്തിൽ
പതിറ്റാണ്ടുകളുടെ തന്ത്രപരമായ സൗഹൃദത്തിന് പുതിയ ഊർജ്ജം പകർന്നുകൊണ്ട്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 4-5 തീയതികളിൽ ഇന്ത്യയിലെത്തും. യുക്രെയ്ൻ
പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിലെ ദീർഘകാല പങ്കാളിത്തത്തിന് പുറമെ, സിവിലിയൻ സമുദ്ര മേഖലയിൽ ഇന്ത്യയ്ക്ക് നിരവധി “രസകരമായ സംരംഭങ്ങൾ” വാഗ്ദാനം
മരണം വാതിൽക്കൽ മുട്ടുമ്പോൾ, പകച്ചുപോയ ഒരച്ഛൻ്റെ നിസ്സഹായതയാണ് ഇപ്പോൾ രാജ്യത്തിൻ്റെ കണ്ണ് നനയിക്കുന്നത്. ലഖ്‌നൗവിൽ നിന്നുള്ള മനു ശ്രീവാസ്തവ, കാൻസറിൻ്റെ
സമകാലിക ലോകക്രമത്തിൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പാരമ്പര്യമായി പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടി ലോക നയതന്ത്രത്തിലെ നിർണായകമായ വഴിത്തിരിവുകൾക്കാണ് സാക്ഷ്യം വഹിച്ചത്. അമേരിക്കയുമായുള്ള
