ഐജി ഡിഫെൻസ് വികസിപ്പിച്ച കെ എ എൽ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച 1,000 കിലോമീറ്റർ ശ്രേണിയിലുള്ള ദീർഘദൂര വൺ-വേ
ഇറാനുമായുള്ള അഞ്ച് മാസം നീണ്ട യുദ്ധത്തിനിടയിൽ തങ്ങളുടെ പക്കലുണ്ടായിരുന്ന ഭൂരിഭാഗം ദീർഘദൂര മിസൈൽ ശേഖരവും അമേരിക്കൻ ആർമി പൂർണ്ണമായും തീർത്തുവെന്ന
ഒരുകാലത്ത് ആയുധങ്ങൾക്കായി ലോകത്തെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ആഗോള പ്രതിരോധ ഭൂപടത്തിൽ തന്റേതായ ഇടം കണ്ടെത്തുകയാണ്. ‘മേക്ക് ഇൻ ഇന്ത്യ’
ആകാശയുദ്ധങ്ങളുടെ വിധി നിർണയിക്കുന്നതിൽ റഡാറുകളും പൈലറ്റുമാരും മാത്രം പോരാ, അവരെക്കാൾ മിടുക്കരായ മിസൈലുകൾ കൂടി വേണമെന്ന് അമേരിക്കൻ വ്യോമസേന ഇന്ന്
ഒരു കാലത്ത് സ്വന്തം സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ പോലും വിദേശരാജ്യങ്ങളിൽ നിന്ന് വാങ്ങേണ്ടി വന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. യുദ്ധവിമാനങ്ങൾ മുതൽ
മൂന്ന് സഖ്യകക്ഷികളും അടുത്ത തലമുറ സൈനിക സാങ്കേതികവിദ്യകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനിടയിൽ, AUKUS പ്രതിരോധ പങ്കാളിത്തത്തിന്റെ ഏറ്റവും പുതിയ വിപുലീകരണത്തിൽ,
ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എംക്യു-9 ഡ്രോൺ തങ്ങളുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. തദ്ദേശീയമായി
പതിറ്റാണ്ടുകളായി സ്റ്റീൻത്ത് യുദ്ധവിമാനങ്ങളും ആണവശക്തിയും ബില്യൺ ഡോളർ വിലവരുന്ന മിസൈൽ സംവിധാനങ്ങളും ആശ്രയിച്ചായിരുന്നു അമേരിക്കയുടെ ആഗോള സൈനിക ആധിപത്യം. എന്നാൽ
10,000 ക്രൂയിസ് മിസൈലുകൾ… 12,000 ഹൈപ്പർസോണിക് ആയുധങ്ങൾ… ലോകത്തെ ഞെട്ടിച്ച വമ്പൻ ആയുധപദ്ധതിയുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഈ പ്രഖ്യാപനത്തിന്
സോവിയറ്റ് കാലഘട്ടത്തിൽ വികസിപ്പിച്ച പഴയ R-36M വോയേവോഡ മിസൈലുകൾക്ക് പകരക്കാരനായാണ് സർമാറ്റിനെ വികസിപ്പിച്ചിരിക്കുന്നത്. പാശ്ചാത്യ ലോകത്ത് “സാത്താൻ II” എന്ന
