ചൈനയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ചെങ്ഡു ജെ-20 ഇനി വെറും ആകാശ പോരാളിയല്ല. ആധുനിക യുദ്ധത്തിന്റെ സ്വഭാവം തന്നെ
യുദ്ധഭൂമിയിൽ ഇനി ജയിക്കുന്നത് കൂടുതൽ സൈനികരുള്ളവരല്ല, കൂടുതൽ സാങ്കേതികവിദ്യ കൈവശമുള്ളവരാണ്. അതുകൊണ്ടുതന്നെ ലോക രാജ്യങ്ങൾ ഇപ്പോൾ അതിർത്തികളേക്കാൾ കൂടുതൽ ശ്രദ്ധ
വെറും 25 മിനിറ്റ്! ശത്രുരാജ്യത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കാൻ ഇന്ത്യൻ സേനയ്ക്ക് വേണ്ടിവന്നത് അത്രയും സമയം മാത്രമായിരുന്നു. എന്നാൽ ആ 25
മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങൾ പലപ്പോഴും വലിയ യുദ്ധക്കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും ഭാഷയിലാണ് ലോകം കാണാറുള്ളത്. എന്നാൽ ഇന്നത്തെ ജിയോപൊളിറ്റിക്കൽ യാഥാർത്ഥ്യം
ഖതം അൽ അന്ബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വ്യക്തമാക്കുന്നത് പോലെ, രാജ്യത്തിന്റെ ആകാശപരിധിയിൽ “പൂർണ്ണ നിയന്ത്രണം” തിരിച്ചുപിടിക്കാനുള്ള ഇറാന്റെ പ്രതിജ്ഞ വെറും
ഇറാൻ–അമേരിക്ക സംഘർഷം കൂടുതൽ കടുത്ത ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, യുദ്ധത്തിന്റെ ദിശയും സ്വഭാവവും ഒരേസമയം മാറുന്ന ഒരു നിർണായക ഘട്ടത്തിനാണ് ലോകം
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ സഹകരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരമായി ശക്തിപ്പെടുന്ന സാഹചര്യത്തിൽ, പുതിയ തലമുറ ആയുധ സാങ്കേതികവിദ്യകളിലേക്ക്
തായ്‌വാൻ കടലിടുക്കിലെ അലയൊലികൾ ആഗോള യുദ്ധതന്ത്രങ്ങളുടെ ഗതിമാറ്റുമ്പോൾ, ചൈന പുറത്തെടുക്കുന്നത് ലോകത്തെ അമ്പരപ്പിക്കുന്ന ഒരു ‘റീസൈക്കിൾഡ്’ യുദ്ധമുറയാണ്. ആയുധപ്പുരകളിൽ വിശ്രമിച്ചിരുന്ന
സമുദ്രയുദ്ധ സാങ്കേതികവിദ്യയിൽ അമേരിക്കയെപ്പോലും വെല്ലുവിളിക്കുന്ന പ്രഹരശേഷിയുമായി ചൈന മുന്നേറുകയാണ്. വെറുമൊരു അന്തർവാഹിനിയല്ല, മറിച്ച് സമുദ്രത്തിന്റെ അടിത്തട്ടിനെ തന്നെ ഒരു മിസൈൽ
സർമ്മയെ പ്രത്യേകതയുള്ളതാക്കുന്ന മറ്റൊരു ഘടകം അതിന്റെ ഫയർപവർ ആണ്. വെറും 18 സെക്കൻഡിനുള്ളിൽ അതിന്റെ മുഴുവൻ പെലോടും വിക്ഷേപിക്കാൻ കഴിയുമെന്നാണ്
