ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വൻ സംഘർഷവും വിതച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാന്റെ ക്രൂയിസ്
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തിന് ബദലായി ചരിത്രപരമായൊരു നീക്കത്തിനൊരുങ്ങി ഇറാഖും സിറിയയും അമേരിക്കയും. കിർക്കുക്കിൽ നിന്ന് സിറിയയിലെ ബനിയാസിലേക്കുള്ള
കൊല്ലപ്പെട്ടവരുടെ പവിത്രമായ രക്തത്തിന് പകരം വീട്ടുമെന്ന് ഇറാൻ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് യുദ്ധങ്ങളിലായി രക്തസാക്ഷികളായവരുടെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികളെയും
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ ഭയാനകമായ തലത്തിലേക്ക് നീങ്ങുന്നു. വടക്കൻ ഇറാനിലെ റെയിൽവേ പാലത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി
ആഗോള ഇന്ധന വിതരണത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള പോര് പുതിയ വഴിത്തിരിവിലേക്ക്. ഹോർമുസ് കടലിടുക്ക് തങ്ങൾ അടച്ചുപൂട്ടിയെന്നും ഇനിയൊരു
പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൈപ്രസ് പതാകയുള്ള കണ്ടെയ്നർ കപ്പലിനു നേരെ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് നൽകിയ കർശന മുന്നറിയിപ്പ് ലോകത്തെ ആശങ്കയിലാക്കുന്നു.
2026 ജൂലൈ ഒൻപത്. ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ക്രൂരമായ വ്യോമാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച പരമോന്നത
മനാമ: ഗൾഫ് മേഖലയിൽ വൻ യുദ്ധഭീതി ഉയർത്തിക്കൊണ്ട് ബഹ്റൈനു നേരെ ഇറാന്റെ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ. എന്നാൽ രാജ്യത്തിന്റെ
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പുകമറയിൽ ഇനി മിസൈലുകളുടെയും ഡ്രോണുകളുടെയും ശബ്ദം മാത്രമല്ല ഉയരുന്നത്. അതിനൊപ്പം മറ്റൊരു വലിയ ചോദ്യവും ലോക രാഷ്ട്രീയത്തെ
