ഇസ്രയേൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ സൈനിക പ്രവർത്തനങ്ങൾ, മദ്ധ്യപൂർവ്വേഷ്യയിൽ പതിറ്റാണ്ടുകളായി കണ്ടുവന്ന സംഘർഷങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന രീതിയിലേക്കാണ്
സന: യെമനിലെ തുറമുഖ നഗരമായ മുകല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന
ഡിസംബർ 29 ന് വൈറ്റ് ഹൗസിലോ മാർ-എ-ലാഗോയിലോ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഇസ്രയേലും പലസ്തീൻ സായുധ വിഭാഗമായ ഹമാസും തമ്മിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തൽ കരാർ കൂടുതൽ ശക്തിപ്പെടുത്താനും, സംഘർഷ പരിഹാരത്തിനായുള്ള നിർണായകമായ
ഗാസയിൽ ഇപ്പോൾ തോക്കുകൾ നിശബ്ദമായിരിക്കാം, പക്ഷേ ഈ നിശബ്ദത സമാധാനത്തെ സൂചിപ്പിക്കുന്നില്ല. ഇത് ഒരു വലിയ കൊടുങ്കാറ്റിന് മുന്നോടിയായുള്ള ചെറിയൊരു
ഗാസയിലെ സാധാരണ ജനതയ്ക്കെതിരെ നടക്കുന്ന ക്രൂരമായ നടപടികൾക്കിടയിൽ, ലോകം വീണ്ടും ഓർക്കുന്നത് ഒരു പഴയ ഏകാധിപതിയെയാണ് – അഡോൾഫ് ഹിറ്റ്‌ലർ.
ഗാസയിലെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും അടിയന്തരമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചർച്ചകളിൽ
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഹമാസുമായും മറ്റ് രാജ്യങ്ങളുമായും ചില “പോസിറ്റീവ് ചർച്ചകൾ” നടത്തിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്
ഗാസയിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പ്രഖ്യാപിക്കപ്പെട്ടപ്പോൾ, അതൊരു തന്ത്രപരമായ കെണിയോ അതോ യഥാർത്ഥ
ഇസ്രയേൽ-ഗാസ സംഘർഷം അതിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ എത്തിനിൽക്കെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും
