വൈറ്റ് ഹൗസിന് മുകളിൽ പകുതി താഴ്ത്തിക്കെട്ടിയ അമേരിക്കൻ പതാകകൾ, സോഷ്യൽ മീഡിയയിൽ പടർന്ന അഭ്യൂഹങ്ങൾ, ട്രംപിനെതിരായ ഇറാന്റെ കടുത്ത മുന്നറിയിപ്പുകൾ,
ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനെയും ഈ ജലപാതയിലൂടെ കടത്തിവിടില്ലെന്ന്
ലോകം വീണ്ടും ഒരു നിർണായക വഴിത്തിരിവിന്റെ അരികിലാണ്. മിഡിൽ ഈസ്റ്റിലെ യുദ്ധമേഘങ്ങൾ കൂടുതൽ കറുത്ത് കൂടുമ്പോൾ, അമേരിക്കയും ഇറാനും തമ്മിലുള്ള
യുദ്ധങ്ങൾ എല്ലായ്പ്പോഴും മിസൈലുകളുടെയും യുദ്ധവിമാനങ്ങളുടെയും കഥകൾ മാത്രമല്ല പറയുന്നത്, ചിലപ്പോൾ അവ ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ വ്യക്തിപരമായ ഭയങ്ങളെയും
പശ്ചിമേഷ്യ യുദ്ധഭൂമിയായി മാറിയതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിൽ ഒൻപത്
പശ്ചിമേഷ്യയുടെ ആകാശത്ത് വീണ്ടും യുദ്ധവിമാനങ്ങളുടെ ഇരമ്പലും സ്ഫോടനങ്ങളുടെ പ്രകമ്പനവും മുഴങ്ങുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണങ്ങളുടെ ആഘാതം പോലും
ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, കക്ഷത്തിലിരിക്കുന്നത് പോവുകയും ചെയ്തു!” പക്ഷേ, ഇത്രയൊക്കെ തിരിച്ചടികൾ നേരിട്ടിട്ടും തങ്ങൾ തോറ്റിട്ടില്ലെന്ന് ലോകത്തിന് മുന്നിൽ കാണിക്കാൻ വേണ്ടി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഇറാനെതിരെ കടുത്ത മുന്നറിയിപ്പുകൾ ഉയർത്തിയതോടെ, പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സുരക്ഷാ അന്തരീക്ഷം വീണ്ടും സംഘർഷഭരിതമാകുകയാണ്. കഴിഞ്ഞ
ഇസ്രയേൽ-ഇറാൻ സംഘർഷം താൽക്കാലികമായി ശമിച്ചെങ്കിലും പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങൾ പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിന്ന യുദ്ധം ലോക
അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയെയും ശവസംസ്കാര ചടങ്ങുകളെയും പരാമർശിച്ച് അമേരിക്കൻ പ്രസിഡന്റ്
