മിഡിൽ ഈസ്റ്റിൽ സംഘർഷം കൊടുമ്പിരികൊള്ളുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്ന് ഞെട്ടിക്കുന്ന നീക്കമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെയും ഇസ്രയേലിന്റെയും ബോംബാക്രമണങ്ങളെ പ്രതിരോധിക്കാൻ ‘പിക്കാക്‌സ് പർവതം’
പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും അന്താരാഷ്ട്ര രംഗത്തെയും ഒരുപോലെ പിടിച്ചുകുലുക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റായ ഹമാസ് രംഗത്ത്. കൊല്ലപ്പെട്ട പ്രമുഖ
ഈ പശ്ചാത്തലത്തിലാണ് കെസി-135 സ്ട്രാറ്റോടാങ്കർ വിമാനങ്ങൾ അൽ ഉദൈദിൽ നിന്ന് തെക്കൻ ഇസ്രായേലിലെ ഒവ്ദ എയർബേസിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും
അമേരിക്കൻ സാമ്രാജ്യത്വം തുടർച്ചയായി പത്ത് രാത്രികൾ നടത്തിയ ക്രൂരമായ ആക്രമണങ്ങളെയും വ്യോമാക്രമണങ്ങളെയും പതറാതെ നേരിട്ട് ഇറാൻ തങ്ങളുടെ പ്രതിരോധ വീര്യം
പശ്ചിമേഷ്യൻ ആകാശത്ത് യുദ്ധത്തിന്റെ കറുത്ത മേഘങ്ങൾ വീണ്ടും കനക്കുന്നു. വർഷങ്ങളായി തുടരുന്ന ശീതസമരത്തിനും നയതന്ത്ര പോരാട്ടങ്ങൾക്കും ശേഷം, ഇറാനും അമേരിക്കയും
പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിക്കൊണ്ട് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി. അമേരിക്കൻ പ്രസിഡന്റിന്റെ
അമേരിക്ക ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ വ്യാപിപ്പിച്ച്, ഇറാന്റെ തെക്കുകിഴക്കൻ തീരത്തുള്ള തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിലെ ഒരു നിരീക്ഷണ ടവർ
അമേരിക്ക പേടിക്കുന്ന, ട്രംപ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന, ദുരൂഹത നിറഞ്ഞ ‘പിക്കാക്സ് മൗണ്ടൻ’. സാഗ്രോസ് പർവതനിരകൾക്കുള്ളിൽ ഭദ്രമായി ഒളിപ്പിച്ച ഈ
ഒരുകാലത്ത് അമേരിക്കൻ സൈനിക ആധിപത്യത്തിന്റെ പ്രതീകമായിരുന്ന MQ-9 റീപ്പർ ഡ്രോണുകൾ ഇപ്പോൾ പശ്ചിമേഷ്യൻ ആകാശത്ത് വേട്ടയാടപ്പെടുകയാണോ? ഏകദേശം 1200 കോടിയിലധികം
ലോകം മറ്റൊരു ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. ഇറാനിയൻ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയാൽ, ചെങ്കടലിലെ തന്ത്രപ്രധാനമായ
