അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി
പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇയിലുള്ള ഇന്ത്യൻ പൗരർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അപകടങ്ങൾ
കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ പിൻഗാമിയായി വരുന്ന ഓരോരുത്തരെയും വേട്ടയാടുമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ അതിശക്തമായ സൈനിക നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കയുടെ ആവശ്യം
എട്ടാം ദിവസവും തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനിലെ പടിഞ്ഞാറൻ മേഖലകളിലും തലസ്ഥാനമായ ടെഹ്‌റാനിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാനിൽ ഇതുവരെ
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മേഖലയിൽ ഇപ്പോൾ നടക്കുന്നത് അസാധാരണമായ സംഭവങ്ങളാണെന്നും
അമേരിക്കൻ, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അഞ്ചാം ദിവസവും തുടരുന്നതോടെ ആഗോള വിപണി കടുത്ത ആശങ്കയിൽ. തുടർച്ചയായ നാലാം
മിഡിൽ ഈസ്റ്റിൽ അമേരിക്കൻ-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം അത്യന്തം വഷളാകുമ്പോഴും ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ റെക്കോർഡ് മുന്നേറ്റം.
ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് നേരെ ആക്രമണം ഉണ്ടായതായി ഇറാൻ പ്രതിനിധി റെസ നജാഫി വെളിപ്പെടുത്തി. അമേരിക്കയുടെയും ഇസ്രയേലിന്റെയും
പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ സൗദി അറേബ്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാലയായ റാസ് തനുരയ്ക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി.
