അമേരിക്കൻ രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെൻസിൽവാനിയയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമാവുകയാണ്. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനുള്ള
ലോകത്തോട് ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സദാസമയവും പ്രസംഗിക്കുന്ന അമേരിക്ക, സ്വന്തം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ എങ്ങനെയാണ് ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതെന്ന്
യുക്രെയ്ൻ-റഷ്യ സംഘർഷം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയ്ക്ക് മേൽ പ്രത്യേക സമയപരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന
യുക്രെയ്ൻ യുദ്ധത്തെ സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നടത്തിയ പരാമർശങ്ങൾ ബ്രിട്ടീഷ് മാധ്യമങ്ങൾ ബോധപൂർവ്വം തെറ്റായി റിപ്പോർട്ട് ചെയ്തുവെന്ന
മലയാള വാർത്താ മാധ്യമ ലോകത്ത് പുതിയ പ്രതീക്ഷകൾ നൽകി മറ്റൊരു പിറവി കൂടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം പി ബഷീറും
വെനസ്വലയുടെ ചുവപ്പ് മണ്ണിനെ ആക്രമിച്ചു കീഴടക്കാൻ അമേരിക്ക ശ്രമിച്ചാൽ അവരെ കാത്തിരിക്കുന്നത് വിയറ്റ്നാമിലെ അനുഭവമായിരിക്കും. കമ്യൂണിസ്റ്റ് വിയറ്റ്നാമിൽ അമേരിക്ക നടത്തിയ
ലോകത്ത് കമ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യുക എന്നതും, കമ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുക എന്നതും, അമേരിക്കയുടെ പ്രഖ്യാപിത അജണ്ടയാണ്.
ജർമ്മൻ ഏകീകരണം നടന്നിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി. എന്നാൽ, യൂറോപ്പിലെ ഈ പ്രമുഖ ശക്തിയിൽ ‘കിഴക്ക്-പടിഞ്ഞാറ്’ വിഭജനം വീണ്ടും രൂക്ഷമാവുകയാണ്. പഴയ
അമേരിക്കൻ രാഷ്ട്രീയത്തിലെ തീവ്രമായ ഏറ്റുമുട്ടലുകൾക്ക് വീണ്ടും തിരികൊളുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തൻ്റെ മുൻ ഇംപീച്ച്‌മെൻ്റ് നടപടികൾക്ക് കാരണമായ
ദുഷാൻബെയിലെ ‘പാലസ് ഓഫ് ദ നേഷൻ’ സാക്ഷ്യം വഹിച്ചത് കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സിന്റെ (CIS) പതിവ് ഉച്ചകോടിക്കായിരുന്നില്ല. അത്,
