തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ളത് ഭിന്നിപ്പല്ല, മറിച്ച് ഐക്യമാണ് ശരിയെന്ന് മനസ്സിലാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ്
തിരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എമ്മിൻ്റെ സ്ഥാനാർത്ഥി നിർണയത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് എം എ ബേബി തുറന്നടിച്ചത്പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻമാസ്റ്റർക്ക്
തെരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രവണതകൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ. ഡൽഹിയിൽ ചേർന്ന
സി.പി.എം സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതാക്കൾ ‘സ്വയം ഔചിത്യം’ പാലിക്കണമെന്ന എം.എ. ബേബിയുടെ വിമർശനത്തിന് പരോക്ഷ പിന്തുണയുമായി മുതിർന്ന നേതാവ് ഇ.പി.
മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ താൽപര്യമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം
ഇന്ത്യാ സഖ്യത്തിൻ്റെ ഡൽഹിയിലെ യോഗത്തിൽ പങ്കെടുത്തിരിക്കുന്നത് സിപിഎം കേന്ദ്രകമ്മറ്റിയിലെ ക്ഷണിതാവ് മാത്രമായ ജോൺ ബ്രിട്ടാസ് എംപിയാണ്. അതുപോലെ തന്നെ ഇപ്പോൾ
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പുലർത്തുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ
പിണറായി വിജയന്റെയും കുടുംബത്തിന്റെയും വസതികളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇടതുമുന്നണി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ്
പിണറായി വിജയന്റെയും കുടുംബത്തിന്റെയും നേർക്ക് നടക്കുന്നത് ഹീനമായ കടന്നാക്രമണമാണെന്ന് എം.എ ബേബി. അന്വേഷണ ഏജൻസികളുമായി വീണാ വിജയൻ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും
തിരഞ്ഞെടുപ്പിൽ കേരളത്തിലേറ്റ പരാജയം കനത്ത തിരിച്ചടിയാണെന്നും പാർട്ടി ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.
