ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ റേഞ്ച് റോവർ വാഹനങ്ങളുടെ വില കുത്തനെ വെട്ടിക്കുറച്ച് ജഗ്വാർ ലാൻഡ് റോവർ. ബ്രിട്ടനിൽ
മെഴ്‌സിഡസ് ബെൻസ് ബ്രാൻഡ് ആഗോളതലത്തിൽ 140 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സി-ക്ലാസ്, ഇ-ക്ലാസ് മോഡലുകളുടെ പ്രത്യേക സെലിബ്രേഷൻ എഡിഷനുകൾ ഇന്ത്യൻ
മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ ഐതിഹാസികമായ സിഎൽഎ നെയിംപ്ലേറ്റ് പൂർണ്ണമായും ഇലക്ട്രിക് പതിപ്പിലൂടെ ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചു. 55 ലക്ഷം രൂപ പ്രാരംഭ
ഇന്ത്യൻ വാഹന വിപണിയെ അമ്പരപ്പിച്ചുകൊണ്ട് ഒരു ഫാൻസി നമ്പർ പ്ലേറ്റ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു. ദുബായ് പോലുള്ള വിദേശ രാജ്യങ്ങളിൽ
ഏകദേശം രണ്ട് വർഷം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായിരിക്കുകയാണ്. ഈ
മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ ഐതിഹാസിക ആഡംബര സലൂണായ ‘എസ്-ക്ലാസിന്റെ’ ഏറ്റവും പുതിയ പതിപ്പ് വിപണിയിലിറക്കി. ഓട്ടോമൊബൈൽ കണ്ടുപിടിത്തത്തിന്റെ 140-ാം വാർഷിക വേളയിൽ
ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണവും വിലയേറിയതുമായ കാറുകളിലൊന്നാണ് റോൾസ് റോയ്‌സ്. വെറുമൊരു ഗതാഗത മാർഗ്ഗം എന്നതിലുപരി, അന്തസ്സിന്റെയും പദവിയുടെയും പ്രതീകമായാണ് ഈ
ആഡംബരത്തിന്റെ പര്യായമായ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് പുതിയ മാറ്റങ്ങളുമായി എത്തുന്നു. എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ജനുവരി 29-ന്
ഇന്ത്യൻ വിപണിയിൽ ചരിത്രനേട്ടം കുറിച്ച് ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ്. 2025 കലണ്ടർ വർഷത്തിൽ കമ്പനിയുടെ എക്കാലത്തെയും ഉയർന്ന
റിയർവ്യൂ ക്യാമറ സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിൽ വിറ്റഴിച്ച നാല് ലക്ഷത്തിലധികം വാഹനങ്ങൾ സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ തിരിച്ചുവിളിക്കുന്നു.
