ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് എതിരായ ടി.ഡി.പി സർക്കാറിൻ്റെ നീക്കങ്ങളിൽ വെട്ടിലായിരിക്കുന്നത് ഇപ്പോൾ കേന്ദ്ര സർക്കാറാണ്. പതിനെട്ടാം
ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് തെറ്റുതിരുത്തൽ നടപടി സ്വീകരിക്കാനുള്ള നീക്കവുമായാണ് സി.പി.എം ഇപ്പോൾ മുന്നോട്ട് പോകുന്നത്. കേന്ദ്ര കമ്മറ്റി
പാർലമെൻ്റ് സമ്മേളനം കഴിയുന്നതോടെ പ്രതിപക്ഷത്തിനെതിരായ നീക്കവും ബി.ജെ.പി ശക്തിപ്പെടുത്തും, കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതലെടുത്ത് കർണ്ണാടക സർക്കാറിനെ വീഴ്ത്താനാകും ആദ്യം
ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചു വരാൻ കരുക്കൾ നീക്കി സി.പി.എം. കീഴ് ഘടകങ്ങളിൽ വരെ
ലോകസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഇടതുപക്ഷം ഒതുങ്ങിയ സാഹചര്യത്തിൽ വലിയ രൂപത്തിലുള്ള തിരുത്തലുകൾക്കാണ് സിപിഎം ഇപ്പോൾ തയ്യാറെടുക്കുന്നത്. സിപിഎം സംസ്ഥാന
ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയം ശരിയായി വിലയിരുത്താൻ ഇനിയും സി.പി.എം കേരള നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയുടെ വിശദീകരണം കണ്ടാൽ
ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് വിശദമായി ചർച്ച ചെയ്ത സിപിഎം സംസ്ഥാന നേതൃത്വം തോൽവി സംബന്ധമായ പാർട്ടി നിലപാട് ഇപ്പോൾ
കേരളത്തില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുകയാണ്. വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
സിപിഎം നേതൃയോഗങ്ങൾ ഞായറാഴ്ച മുതൽ തുടങ്ങാനിരിക്കെ തനിക്കെതിരായ വിമർശനങ്ങളിൽ നിന്നും തലയൂരാൻ കൂടി ലക്ഷ്യമിട്ടാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ
കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറയുന്നുണ്ടെങ്കിലും ഈ