ഗാസ: വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ച പലസ്തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു
ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) രാജ്യത്തുടനീളമുള്ള ഭൂഗർഭ മിസൈലും ഡ്രോൺ കോംപ്ലക്സുകളും അനാച്ഛാദനം ചെയ്യുന്ന വീഡിയോ പുറത്ത്
വാഷിങ്ടൺ: ഗാസയിലും ലബനനിലും സിറിയയിലും നടത്തിയതിന് സമാനമായ പൂർണ സൈനിക നീക്കം യമനിലും നടത്താൻ യു.എന്നിൽ വാദമുയർത്തി ഇസ്രയേൽ സേന.
ബെയ്റൂത്ത്: ലബനനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുള്ള തലവൻ നയിം ഖാസിം. 2006
വാഷിങ്ടൺ: ലബനനിൽ നിന്നും ഇസ്രയേലിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം. ആറ് റോക്കറ്റുകൾ എത്തിയെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. അതേസമയം സെൻട്രൽ ഇസ്രയേലിനെ
ബെയ്റൂത്ത്: സമാധാനത്തിന് വേണ്ടി ലബനനിൽ അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ ശുപാർശകളോട് ഹിസ്ബുള്ള അനുകൂല നിലപാടെടുത്തതോടെ, തുടർ ചർച്ചകൾക്ക് അമേരിക്കൻ പ്രതിനിധി
ജറുസലേം: പുറംലോകവുമായി എല്ലാവിധ ബന്ധവുമറ്റ വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ജീവകാരുണ്യ സംഘടനകളുടെ ശ്രമം തുടരുന്നതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ
ഗാസ: ഗാസയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100പേരെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആകാശത്ത് നിന്ന് ബോംബിട്ടാണ് ഇസ്രയേലിന്റെ ക്രൂര ആക്രമണം.
മൂന്നാം ലോക യുദ്ധ ഭീഷണി നിലനിർത്തി കൊണ്ട് പാശ്ചാത്യ രാജ്യങ്ങൾ ആക്രമണം തുടരുകയാണ്. ഈ ആക്രമണകളോട് ലോകരാജ്യങ്ങളുടെ എതിർപ്പ് നിലനിൽക്കുന്നതിനിടെ,
ടെൽ അവീവ്: ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അതോടൊപ്പം ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടന്നത്
