ദക്ഷിണേഷ്യയിലെ മുസ്ലീം രാജ്യങ്ങളിൽ ഗാസ യുദ്ധത്തെത്തുടർന്ന് ഇസ്രയേൽ വിരുദ്ധ വികാരം വർദ്ധിച്ചുവരുന്നുണ്ടെന്നാണ് ഈ പുതിയ നടപടികളൊക്കെ വ്യക്തമാക്കുന്നത്. ഗാസ യുദ്ധത്തിനെതിരെ
ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തുന്ന ഇസ്രയേലിനെതിരെ പ്രതിഷേധാത്മകമായി നടപടി സ്വീകരിച്ചിരിക്കുകയാണ് മാലിദ്വീപ്. അതിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം
ഗാസ മുനമ്പിലെയും ലെബനനിലെയും സിറിയയിലെയും സുരക്ഷാ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം അനിശ്ചിതമായി തുടരുമെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സിന്റെ
മിഡില്‍ ഈസ്റ്റിനായുള്ള അമേരിക്കന്‍ ഡെപ്യൂട്ടി പ്രത്യേക പ്രതിനിധി മോര്‍ഗന്‍ ഒര്‍ടാഗസ് ഹിസ്ബുള്ളയെ നിരായുധീകരിക്കുന്ന വിഷയം ഉന്നയിച്ചതായി റിപ്പോര്‍ട്ട്. ഒരു മുതിര്‍ന്ന
ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഇപ്പോള്‍ അരങ്ങേറുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകര്‍ത്താക്കള്‍ ഭരിക്കുന്ന, ഗാസയിലെ
ഇസ്രയേൽ ഭരണകൂടത്തിന്റെ ക്രിമിനൽ യുദ്ധം സഹിച്ചുവരുന്ന ഗാസ മുനമ്പിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനായി ഇറാൻ, ലെബനൻ, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങൾ
ഇസ്രയേല്‍ ഭരണകൂടത്തിന്റെ ക്രിമിനല്‍ യുദ്ധം സഹിച്ചുവരുന്ന ഗാസ മുനമ്പിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനായി ഇറാന്‍, ലെബനന്‍, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങള്‍
ബെയ്‌റൂട്ട്: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ്
ഇസ്രയേലിന്റെ പ്രതികാര നടപടിക്ക് ശേഷം ‘പുതിയ യുദ്ധം’ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലെബനൻ. രാജ്യത്ത് പുതിയൊരു സംഘർഷത്തിന് സാധ്യതയുണ്ടെന്ന് ലെബനൻ
യുദ്ധച്ചൊരിച്ചില്‍ മാറാത്ത ഇസ്രയേല്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വീണ്ടും ആക്രമണവുമായി ഇറങ്ങിയിരിക്കുകയാണ്. അതിനിടയില്‍ ഗാസ മുനമ്പിലെ പ്രതിരോധമില്ലാത്ത പലസ്തീന്‍