രാഷ്ട്രീയ അനിശ്ചിതത്വം കൊണ്ട് പ്രതിസന്ധിയിലായ ദക്ഷിണ കൊറിയയ്ക്ക് മേൽ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചിരിക്കുകയാണ് ഉത്തരകൊറിയ. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്
ഹൈപ്പര്‍സോണിക് വാര്‍ഹെഡ് എന്ന് സംശയിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ തൊടുത്തുവിട്ടതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ്
അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുമ്പായി കടുത്ത അമേരിക്കൻ വിരുദ്ധ നയം നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് ഉത്തര കൊറിയൻ ഭരണാധികാരി
ഏകാധിപതിയെന്നും യുദ്ധക്കൊതിയനെന്നും പാശ്ചാത്യ മാധ്യമങ്ങളും നാറ്റോ സഖ്യവും പട്ടം ചാർത്തിയ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ലോകത്ത്
അമേരിക്കയ്ക്ക് എതിരെ മികച്ച തന്ത്രം ആവിഷ്‌കരിക്കുമെന്ന് ഉത്തര കൊറിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലുള്ള ഒരു
ടെലിഗ്രാം വഴി ഒരു റഷ്യൻ പൗരൻ യുക്രെയിനിയൻ ജിയുആർ മിലിട്ടറി ഇൻ്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിക്കുകയും , റഷ്യൻ
യുക്രെയ്ൻ വീണ്ടും അമേരിക്കയുടെ ദീർഘദൂര മിസൈൽ റഷ്യക്ക് എതിരെ പ്രയോഗിച്ചതോടെ യുക്രെയ്ൻ തലസ്ഥാനമായ കീവും അമേരിക്കയും ആക്രമണ ഭീഷണി നേരിടുകയാണ്.
അമേരിക്കയ്ക്ക് നേരെ റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന ഭീതിയില്‍ ലോക രാജ്യങ്ങള്‍. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ച് അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍
പ്യോംങ്യാംഗ്: റഷ്യക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. യുക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് പൂര്‍ണ
പുതിയ ലോക ശാക്തിക ചേരികളിൽ വലിയ മാറ്റമാണ് റഷ്യ – യുക്രെയിൻ സംഘർഷം ഉണ്ടാക്കാൻ പോകുന്നത്. റഷ്യ ഭൂഖണ്ഡാന്തര ബാലസ്റ്റിക്