പശ്ചിമേഷ്യ വീണ്ടും അനിശ്ചിതത്വത്തിന്റെയും യുദ്ധഭീതിയുടെയും കേന്ദ്രബിന്ദുവായി മാറുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ ഒരു ഇടക്കാല സമാധാനത്തിന്റെ പ്രതീകമായി വിലയിരുത്തപ്പെട്ടിരുന്ന
യുദ്ധത്തിന്റെ കനലുകൾക്കിടയിലും ആഭ്യന്തര-ബാഹ്യ സമ്മർദങ്ങളെ അവഗണിച്ച് മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് വിടചൊല്ലാൻ ഇറാൻ ഒരുങ്ങി. ദിവസങ്ങൾ
ഇറാനിലെ ടെഹ്‌റാൻ നഗരം ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിനും വിലാപത്തിനും സാക്ഷ്യം വഹിക്കുകയാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി
“ഇത് ഞങ്ങളുടെ രാജ്യമാണ്… ഈ മണ്ണും ഇതിന്റെ പരമാധികാരവും സംരക്ഷിക്കാൻ എന്ത് വിലകൊടുക്കേണ്ടി വന്നാലും അതിനി ഞങ്ങളുടെ സ്വന്തം ജീവനായാലും
ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ ടെഹ്‌റാനിൽ ലോകശ്രദ്ധ നേടുന്നതിനിടെ, ചടങ്ങിനിടെ മുഴങ്ങിയ അമേരിക്കൻ
മാസങ്ങൾക്ക് മുൻപ് അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്കായി ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ തടിച്ചുകൂടിയത് ലക്ഷക്കണക്കിന് ജനങ്ങളാണ്. “ഇസ്രയേലിന്
ഒരു രാജ്യം മുഴുവൻ കറുത്ത വസ്ത്രമണിഞ്ഞ് വിതുമ്പുന്നു, നഗരവീഥികളിൽ ജനലക്ഷങ്ങളുടെ വിലാപഗീതങ്ങ ൾ! ഒരു സാധാരണ ശവസംസ്കാര ചടങ്ങല്ല ഇത്,
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഗണ്യമായി സ്വാധീനിച്ച നേതാക്കളിലൊരാളായിരുന്ന ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള സെയ്ദ് അലി ഖമേനിയുടെ ശവസംസ്കാര
ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും.
ഡൽഹി: ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര
