മിഡിൽ ഈസ്റ്റിലെ സംഘർഷ രാഷ്ട്രീയത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളാണ് ഇറാന്റെ
മധ്യപൂർവേഷ്യ ഇതിനകം തന്നെ യുദ്ധത്തിന്റെയും ഭൂരാഷ്ട്രീയ സംഘർഷങ്ങളുടെയും തീക്ഷ്ണമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന പുതിയ അഭ്യൂഹങ്ങളും
മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പ്രതീക്ഷകൾ വീണ്ടും അസ്തമിക്കുകയാണോ? കഴിഞ്ഞ മാസങ്ങളിലായി നിരവധി സൈനിക ഏറ്റുമുട്ടലുകളും നയതന്ത്ര സംഘർഷങ്ങളും കണ്ട പ്രദേശം
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാൻ തകർന്നുവീഴും എന്ന് ലോകം കരുതിയിരുന്നു… പക്ഷേ സംഭവിച്ചത് അതിന്റെ
പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കിലോ? ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് പുനർനാമകരണം ചെയ്ത അമേരിക്കൻ നടപടിക്ക് കനത്ത മറുപടിയുമായി ഇറാന്റെ
ഇറാനിലെ അധികാരകേന്ദ്രം ഇന്ന് ഔദ്യോഗിക കെട്ടിടങ്ങളിലോ പൊതു വേദികളിലോ അല്ല, മറിച്ച് അടച്ച കവറുകളിലൂടെയും രഹസ്യ സന്ദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്താബ ഖമനേയിയുടെ ആരോഗ്യനിലയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. ഫെബ്രുവരിയിൽ നടന്ന അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണത്തിൽ
ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ നേതൃസ്ഥാനത്തേക്ക് എത്തിയ സെയ്ദ് മുജ്തബ ഖമേനി തന്റെ ആദ്യ
ലോകപൊലീസെന്ന അഹങ്കാരത്തോടെ പശ്ചിമേഷ്യൻ മണ്ണിൽ പതിറ്റാണ്ടുകളായി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന അമേരിക്കയ്ക്ക്, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളുടെയും അപമാനത്തിന്റെയും കാലമാണിത്.
കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ പിൻഗാമിയായി വരുന്ന ഓരോരുത്തരെയും വേട്ടയാടുമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് മുന്നറിയിപ്പ് നൽകി.
