സ്വന്തം അഴിമതി മറച്ചുവെക്കാൻ, ഒരു രാജ്യത്തെ പ്രകോപിപ്പിച്ച്, അതിനെ ഒരു യുദ്ധത്തിലേക്ക് തള്ളിവിട്ടത് ജോ ബൈഡൻ നേതൃത്വം നൽകിയ അമേരിക്ക
യുക്രെയ്ൻ സംഘർഷത്തിന് പിന്നിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വ്യക്തിപരമായ അഴിമതി താല്പര്യങ്ങളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റഷ്യൻ പക്ഷത്തുനിന്ന്
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് നേരിട്ടുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ ഈ നീക്കം ലോക രാഷ്ട്രീയത്തിൽ
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിന് കീഴിൽ യുക്രെയ്ൻ സംഘർഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമായിരുന്നെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡോണൾഡ്
അമേരിക്കൻ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും വർഷങ്ങളോളം പിടിച്ചുകുലുക്കിയ ‘റഷ്യഗേറ്റ്’ എന്ന ഗൂഢാലോചനാ സിദ്ധാന്തം ഔദ്യോഗികമായി അവസാനിച്ചിരിക്കുന്നു. ഡൊണൾഡ് ട്രംപിന്റെ 2016-ലെ തിരഞ്ഞെടുപ്പ്
യുക്രെയ്ന് ജനതയെ പരമാവധി സംരക്ഷിച്ചു കൊണ്ടും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടുമുള്ള ഒരു സൈനിക നടപടിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി
2023-ല്‍ ഒഹായോയിലെ കിഴക്കന്‍ പലസ്തീനില്‍ ഉണ്ടായ വിഷ രാസവസ്തു ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഗുരുതരമായ റിപ്പോര്‍ട്ട് പുറത്ത്. ഗുഡ്‌സ് ട്രെയിന്‍ മറിഞ്ഞ്
അമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തിലെ വിവാദ നായകനാണ് ഡോണൾഡ് ട്രംപ് എന്ന് പറയാതെ വയ്യ, വിവാദ നിലപാടുകളും വിചിത്ര പ്രസ്താവനകളും നടത്തി
യുക്രെയ്ൻ നേതാവ് വ്ലാഡിമിർ സെലെൻസ്‌കിയെ ആദ്യം മുതൽക്കേ വിമർശിക്കുന്ന ആളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലപ്പോഴും പല അവസരത്തിലും,
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നാണ്




















