കഴിഞ്ഞ ദിവസം ഇസ്രയേൽ യെമനിൽ അക്രമം അഴിച്ചു വിടുമ്പോൾ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം യെമൻ വിമാനത്താവളത്തിലായിരുന്നു. ഇസ്രയേൽ
ബഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ പതനത്തോടെ സിറിയയില്‍ ഇസ്രയേല്‍ തങ്ങളുടെ അധീശത്വം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇസ്രയേല്‍ പ്രതിരോധ
കഴിഞ്ഞ ദിവസം നിലവില്‍ വന്ന ഇസ്രയേല്‍-ലബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഹസനം തന്നെയെന്ന് തെളിഞ്ഞിരിക്കുകയാണ്. ലബനനിന്റെയും ഗാസയുടെയും സര്‍വ്വനാശം കണ്ടിട്ടേ തങ്ങള്‍
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന കൂട്ടായ്മയായ ബ്രിക്സില്‍ ഇറാന്‍ അംഗമാകുന്നതിലൂടെ അതിശക്തമായ സഖ്യമായി മാറുമെന്ന് അന്താരാഷ്ട്ര
ബെയ്‌റൂട്ട് നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തുമ്പോള്‍ തന്നെ ടെല്‍ അവീവിന് തെക്ക് ഇസ്രയേലി സൈനിക താവളത്തെ
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ ജനങ്ങളെ കൊടിയ ദുരിതത്തിലേയ്ക്കും പട്ടിണിയിലേയ്ക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനങ്ങളുടെ അതിഭീകരമായ അവസ്ഥകളാണ് മാധ്യമങ്ങളിലൂടെ
ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രായേലും അമേരിക്കയും ഇതുവരെ കാണാത്ത ‘തകര്‍പ്പന്‍
ടെഹ്റാൻ: ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇസ്രയേലികൾ ഷെൽട്ടറുകളിൽ താമസിക്കാൻ പരിശീലിക്കണമെന്ന് മുൻ ഐ.ആർ.ജി.സി (ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്
വാഷിങ്ടൻ ഡി.സി: ഇസ്രയേൽ കര യുദ്ധം ആരംഭിച്ചു കഴിഞ്ഞു, കൂടുതൽ രാജ്യങ്ങൾ ആക്രമണത്തിൽ പങ്കെടുക്കാനുള്ള സാധ്യത നിലനിൽക്കെ അമേരിക്കയും തങ്ങളുടെ
ബൈറൂത്ത്: യുദ്ധ വ്യാപനത്തിന്റെ കൂടുതൽ സൂചനകളാണ് ലെബനാനിൽ നിന്നും വരുന്നത്. ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ 24 മണിക്കൂറിനിടെ 105 പേർ