ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം ഇത്രമാത്രം മൂര്‍ച്ഛിച്ചിട്ടും ആക്രമണ പരമ്പരകള്‍ അരങ്ങേറിയിട്ടും ഇതുവരെ, ഇറാന്‍ റഷ്യയില്‍ നിന്നും സൈനിക സഹായം
ഇറാഖ് തെക്കൻ പ്രവിശ്യയായ ബസ്രയിൽ ഒരു ചൈനീസ് പെട്രോൾ കമ്പനിയുമായി പ്രധാന ഊർജ്ജ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. എണ്ണ ഉൽപാദനം
ഇന്ത്യ-പാക് സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ നോട്ടപ്പുളളി ആയി ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുകയാണ് തുര്‍ക്കി. സംഘർഷത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് എതിരെ വലിയ ജനരോഷമാണ്
തുർക്കി ഭരണകൂടത്തിനെതിരെ 40 വർഷത്തിലേറെയായി പോരാടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) പിരിച്ചുവിടാനും സായുധ പോരാട്ടം അവസാനിപ്പിക്കാനും തീരുമാനിച്ചതായി ഗ്രൂപ്പുമായി
അമേരിക്കൻ ജനതയുടെ ആശങ്കകൾക്ക് മുൻഗണന നൽകുമെന്നും വിദേശ സംഘർഷങ്ങളിൽ അമേരിക്കൻ ഇടപെടൽ അവസാനിപ്പിക്കുമെന്നുമുള്ള ഡോണൾഡ് ട്രംപിന്റെ വാഗ്ദാനങ്ങളാണ് അദ്ദേഹം വീണ്ടും
ദക്ഷിണേഷ്യയിലെ മുസ്ലീം രാജ്യങ്ങളിൽ ഗാസ യുദ്ധത്തെത്തുടർന്ന് ഇസ്രയേൽ വിരുദ്ധ വികാരം വർദ്ധിച്ചുവരുന്നുണ്ടെന്നാണ് ഈ പുതിയ നടപടികളൊക്കെ വ്യക്തമാക്കുന്നത്. ഗാസ യുദ്ധത്തിനെതിരെ
ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തുന്ന ഇസ്രയേലിനെതിരെ പ്രതിഷേധാത്മകമായി നടപടി സ്വീകരിച്ചിരിക്കുകയാണ് മാലിദ്വീപ്. അതിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇറാനെതിരായ ഭീഷണികള്‍ വര്‍ദ്ധിപ്പിക്കുകയും പശ്ചിമേഷ്യയിലും അതിനപ്പുറത്തും സൈനിക നിലപാട് സ്വീകരിക്കാന്‍ ഉത്തരവിടുകയും ചെയ്യുമ്പോള്‍ തന്നെ,
വിദേശ രാജ്യങ്ങളുടെ സമ്മർദ്ദത്തിന് ഇറാൻ വഴങ്ങില്ലെന്നും ഏത് തരത്തിലുള്ള ആക്രമണത്തിനും മറുപടി നൽകാൻ തയ്യാറാണെന്നും തുറന്നടിച്ചിരിക്കുകയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്
ഇസ്രയേൽ ഭരണകൂടത്തിന്റെ ക്രിമിനൽ യുദ്ധം സഹിച്ചുവരുന്ന ഗാസ മുനമ്പിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനായി ഇറാൻ, ലെബനൻ, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങൾ