പശ്ചിമേഷ്യയിലെ യുദ്ധഭൂമികളിൽ മിസൈലുകളും ഡ്രോണുകളും പതിവ് കാഴ്ചകളായി മാറിയിട്ടുണ്ടെങ്കിലും, ചില ആക്രമണങ്ങൾ വെറും സൈനിക നടപടികളായി മാത്രം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാറില്ല.
പശ്ചിമേഷ്യയുടെ ആകാശത്ത് വീണ്ടും യുദ്ധവിമാനങ്ങളുടെ ഇരമ്പലും സ്ഫോടനങ്ങളുടെ പ്രകമ്പനവും മുഴങ്ങുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണങ്ങളുടെ ആഘാതം പോലും
ഹോർമുസ് കടലിടുക്കിലെ സംഘർഷം വീണ്ടും യുദ്ധഭീതിയിലേക്ക്. വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതിന് തിരിച്ചടിയായി
മഹാശക്തിയായ അമേരിക്ക സ്വന്തം പരിക്കുകൾ ലോകത്തോട് വിളിച്ചുപറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ
ഇറാൻ-ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് കുതിച്ചുയർന്ന ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന്
ആധുനിക ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത ഒരു ആശയപരമായ ഏറ്റുമുട്ടലിനാണ്. ഒരു വശത്ത്, ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക-സാമ്പത്തിക
ഇറാനെതിരെയുള്ള സൈനിക നടപടികൾ ശക്തമായി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഏപ്രിൽ 11 ന് രാത്രി പുറത്തുവിട്ട
ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്ന വെടിനിർത്തലുകളും സമാധാന ചർച്ചകളും ഒരു വലിയ വിപത്തിന്റെ മറപിടിച്ചുള്ളതാണോ? റേ ഡാലിയോ എന്ന വിഖ്യാത
ഇറാനിലെ പർവ്വതമേഖലയിൽ വെച്ച് തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തിയതിനെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശദീകരിച്ചു. ശത്രുക്കളുടെ പിടിയിലാകാതിരിക്കാൻ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ഭീഷണി കടുപ്പിച്ചതോടെ ആഗോള എണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി
