ലോക രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ച ഒരു പ്രഖ്യാപനമാണ് ഇറാനിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ ശക്തമായ സൈനിക വിഭാഗമായ IRGC
ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം പലപ്പോഴും യുദ്ധങ്ങളാണ് മാറ്റിയിട്ടുള്ളത്. ചിലപ്പോൾ ഒരു രാജ്യത്തിന്റെ ഒരു പ്രഖ്യാപനം പോലും ലോക ശക്തികളെ വിറപ്പിക്കാൻ
യുദ്ധഭൂമിയിൽ ചില രാജ്യങ്ങളുടെ പേര് കേൾക്കുമ്പോൾ ശത്രുവിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ചില ആയുധങ്ങളുണ്ട്. വൻശക്തികളുടെ പക്കൽ അവരുടേതായ ‘സിഗ്നേച്ചർ’ ആയുധങ്ങൾ
ഇസ്രയേൽ ആക്രമണം ശക്തമാകുന്നതിനിടെ സഹായാഭ്യർത്ഥിനയുമായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ. മേഖലയിലുടനീളം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ
പശ്ചിമേഷ്യയിലെ രാഷ്ട്രീയ ആകാശം ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും ശക്തമായി കുലുങ്ങുകയാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ മരണത്തിനു
ഇറാനിലെ പരമോന്നത ഭരണാധികാര കേന്ദ്രങ്ങളിൽ നിർണ്ണായകമായ മാറ്റം സംഭവിച്ചിരിക്കുന്നു. നിലവിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ
ലോകം ഒരു മഹായുദ്ധത്തിന്റെ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും, സ്വന്തം അധികാര ഗർവ് പ്രദർശിപ്പിക്കാൻ ആഡംബര ഗോൾഫ് ക്ലബ്ബുകളിൽ വിരുന്നൊരുക്കുന്ന ഡോണൾഡ്
2026 ഫെബ്രുവരി 28-ന്റെ ആ കറുത്ത പുലരി ലോകചരിത്രത്തിന്റെ ഗതി എന്നെന്നേക്കു മായി മാറ്റിമറിച്ചു. നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഇസ്രായേലിന്റെയും അമേരിക്കയുടെയും
അയൽരാജ്യങ്ങളുമായി ശത്രുത പുലർത്താൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും മേഖലയിലെ മറ്റ് ഭരണകൂടങ്ങളുമായി നല്ല ബന്ധം നിലനിർത്താനാണ് താൻ ലക്ഷ്യമിടുന്നതെന്നും ഇറാൻ പ്രസിഡന്റ്
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനുനേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. അമേരിക്ക-ഇസ്രയേൽ സംയുക്ത
