റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ തങ്ങൾ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടിയെടുക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രഖ്യാപനം നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ
ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അമേരിക്കൻ ഭരണകൂടം തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. കരീബിയൻ മേഖലയിൽ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 28 ഇന സമാധാന പദ്ധതികളിലൂടെ റഷ്യ-യുക്രെയ്ൻ സംഘർഷം അതിന്റെ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്. യുക്രെയ്ൻ
ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്‌സിൽ ഉണ്ടായ അതിഭീകരമായ തീപിടിത്തത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി താമസക്കാർ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഹരി കടത്താൻ ശ്രമിച്ച യൂറോപ്യൻ പൗരൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ലണ്ടൻ ഹീത്രോ
റോം: പെൻഷൻ തുടര്‍ന്നും ലഭിക്കാന്‍ മരിച്ചുപോയ അമ്മയായി ആള്‍മാറാട്ടം നടത്തി മകന്‍. മരിച്ച അമ്മയായി വേഷമിട്ട് മൂന്ന് വര്‍ഷമാണ് ഇയാള്‍
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നവംബർ 24 ന് നടന്ന ടെലിഫോൺ സംഭാഷണം
അഹമ്മദാബാദ്: കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്.
സമാധാന ശ്രമങ്ങൾക്കായുള്ള വാതിലുകൾ യുക്രെയ്ൻ കൊട്ടിയടച്ച സാഹചര്യത്തിൽ, തങ്ങളുടെ സുരക്ഷയും ലക്ഷ്യങ്ങളും ഉറപ്പാക്കാൻ സൈനിക നടപടികൾ തുടരുകയല്ലാതെ റഷ്യയ്ക്ക് മറ്റ്
‘ജനാധിപത്യത്തിന്റെ സംരക്ഷകൻ’ എന്ന പാശ്ചാത്യ രാജ്യങ്ങളുടെ വാചാടോപം തകർത്ത്, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുടെ ഭരണകൂടത്തെ പിടിച്ചുലച്ചുകൊണ്ട് 100 മില്യൺ
