കേരളത്തിൽ ഷിഗെല്ല രോഗബാധ ആശങ്കയുയർത്തുന്നു. സംസ്ഥാനത്ത് പുതുതായി ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ
കേരളത്തിൽ ഷിഗല്ല രോഗബാധ വീണ്ടും ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം
കേരളത്തിൽ ഷിഗെല്ല രോഗബാധ ആശങ്കയുയർത്തുന്ന തരത്തിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് പത്തുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖല
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വീണ്ടും ഭീഷണിയാകുന്നു. തിരുവനന്തപുരത്ത് എംപോക്സ് (Mpox) സ്ഥിരീകരിച്ചത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ
സംസ്ഥാനത്ത് നിപ ഭീതി പതുക്കെ അകലുന്നുണ്ടെങ്കിലും പുതിയ വെല്ലുവിളിയായി ഷിഗെല്ല പടരുന്നു. നിപ സാഹചര്യം മെച്ചപ്പെട്ടെങ്കിലും, ഷിഗെല്ലയും ഡെങ്കിപ്പനിയും പടരുന്ന
കേരളത്തിൽ പകർച്ചവ്യാധികളുടെ വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മലപ്പുറം അലിപ്പറമ്പിൽ
തൃശ്ശൂർ: സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. തൃശ്ശൂരിൽ ഷിഗല്ല രോഗബാധയെ തുടർന്ന് മാപ്രാണം സ്വദേശിയാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ
തൃശ്ശൂരിൽ ഷിഗെല്ല മരണം. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച 43 കാരനാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് മഴക്കാലം ശക്തമാകുന്നതോടെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയ്‌ക്കൊപ്പം എലിപ്പനി (ലെപ്‌റ്റോസ്‌പൈറോസിസ്) ഭീഷണിയും ഉയരുകയാണ്. ലെപ്‌ടോസ്‌പൈറ ജനുസ്സിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ ബാക്ടീരിയ
അലയടിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിൽ, ആഡംബരത്തിന്റെ പ്രതീകമായ ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പൽ ഇന്ന് ഒരു നിശബ്ദ യുദ്ധഭൂമിയാണ്.
