ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം എന്ന് കേൾക്കുമ്പോൾ, പ്രതിരോധ സഹകരണവും ആയുധ ഇടപാടുകളുമാണ് പൊതുവെ മനസ്സിൽ വരുന്നത്. ഓപ്പറേഷൻ സിന്ദൂർ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ റഷ്യയിൽ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി
പ്രതിരോധ രംഗത്തെ തന്ത്രപരമായ നീക്കങ്ങൾ എപ്പോഴും ആഗോള ശ്രദ്ധ ആകർഷിക്കാറുണ്ട്. പാകിസ്ഥാൻ വ്യോമസേനയുടെ നട്ടെല്ലായ ജെഎഫ്-17 തണ്ടർ ഫൈറ്റർ ജെറ്റുകൾക്ക്
പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത JF-17 തണ്ടർ യുദ്ധവിമാനങ്ങൾക്ക് റഷ്യൻ എൻജിനുകൾ നൽകുന്നു എന്ന റിപ്പോർട്ടുകൾ റഷ്യ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന വാർത്തയാണ്
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ അമേരിക്ക ശിക്ഷാ തീരുവ ചുമത്തിയതിന് തൊട്ടുപിന്നാലെ, റഷ്യൻ പ്രസിഡന്റ്
ചരിത്രപരമായ സൗഹൃദത്തിന് പുതിയ നിർവചനം നൽകി, ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഉത്തർപ്രദേശ് ഇന്റർനാഷണൽ ട്രേഡ്
ലോക രാഷ്ട്രീയത്തിൽ അമേരിക്കയെപ്പോലെയുള്ള രാഷ്ട്രങ്ങളുടെ ഭീഷണികളും സമ്മർദ്ദ തന്ത്രങ്ങളും ഇനി വിലപ്പോകില്ലെന്ന് തുറന്നടിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.
പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ദൃഢമായി മുന്നോട്ട് പോകുകയാണ്. റഷ്യയുമായി സഹകരിച്ച് മുന്നോട്ടുപോകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ
അമേരിക്കൻ സമ്മർദ്ദങ്ങൾക്കിടയിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ച് ഇന്ത്യ തങ്ങളുടെ വിദേശനയത്തിലെ സ്വതന്ത്ര നിലപാട് വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്. ഏറ്റവും
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടി ലോക നയതന്ത്രത്തിലെ നിർണായകമായ വഴിത്തിരിവുകൾക്കാണ് സാക്ഷ്യം വഹിച്ചത്. അമേരിക്കയുമായുള്ള
