കിഴക്കൻ ലഡാക്കിലെ ദീർഘകാല സൈനിക സംഘർഷം ശമിപ്പിക്കാൻ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതിന് പിന്നാലെ, ജമ്മു–കശ്മീരിലെ ഷക്‌സ്ഗാം താഴ്‌വരയെ ചുറ്റിപ്പറ്റി ഉയർന്നുവരുന്ന
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തടവിലുണ്ടായ പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി. ഡിപ്ലോമാറ്റിക് ചാനൽ വഴി നടന്ന ഈ കൈമാറ്റത്തിൽ,
ഡൽഹി: പുതുവർഷാരംഭത്തിൽ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി. ഇരുരാജ്യങ്ങളിലെയും ജയിലുകളിൽ കഴിയുന്ന സിവിലിയൻ തടവുകാരുടെയും
ബെയ്ജിംഗ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം പരിഹരിക്കാൻ ഇടപെട്ടത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. നേരത്തെ സമാനമായ അവകാശവാദവുമായി അമേരിക്കൻ
പാകിസ്ഥാനിലെ രാഷ്ട്രീയ കലഹവും ഇമ്രാൻ ഖാന്റെ തടങ്കലും ഉപയോഗിച്ച്, ഇന്ത്യയെ ലക്ഷ്യമാക്കിയൊരു വലിയ തെറ്റായ പ്രചാരണം സോഷ്യൽ മീഡിയയിൽ പടർന്നിരിക്കുകയാണ്.
അതിർത്തിയിൽ പാകിസ്ഥാൻ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, ഇന്ത്യൻ സൈന്യം സമീപകാലത്ത് നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യത്തിന് നിർണായകമായ ഒരു സൈനിക വിജയമാണ്
ലഖ്‌നൗ: ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നടപടിയുടെ “ഓപ്പറേഷൻ സിന്ദൂർ” വെറുമൊരു ട്രെയിലർ മാത്രമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസ് സൂപ്പർസോണിക്
അന്തരീക്ഷത്തിൽ വർധിച്ചുവരുന്ന അപകടസാധ്യതകൾ മുൻനിർത്തി, ഇന്ത്യ തങ്ങളുടെ ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതിക്ക് രൂപം നൽകുകയാണ്. ബഹിരാകാശത്ത് മറ്റ്
ക്രിക്കറ്റിനോടുള്ള അഭിനിവേശം ഒരു ഭാഗത്ത്, രാഷ്ട്രത്തോടുള്ള സ്നേഹം മറുഭാഗത്ത്. ഈ രണ്ട് വികാരങ്ങൾക്കിടയിൽ കുടുങ്ങി, ഒരു രാജ്യം മുഴുവൻ സെപ്റ്റംബർ
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ വെടിനിർത്തലിന് നിർബന്ധിതരാക്കാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) 50-ൽ താഴെ ആയുധങ്ങളും മിസൈലുകളും മാത്രമാണ് ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തി
