ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ ബാറ്റുകൊണ്ട് വെടിയുതിർക്കുന്ന വിവാദ ആംഗ്യം കാണിച്ച് ചർച്ചാവിഷയമായ പാക് ബാറ്റർ
ഐസിസി ടി20 റാങ്കിങ്ങിൽ മികച്ച നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ. നിലവിൽ 31-ാം സ്ഥാനത്തേക്ക് എത്തിയ സഞ്ജു, എട്ട്
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ അമേരിക്ക ശിക്ഷാ തീരുവ ചുമത്തിയതിന് തൊട്ടുപിന്നാലെ, റഷ്യൻ പ്രസിഡന്റ്
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയും അതിരൂക്ഷമായ മാനുഷിക പ്രതിസന്ധിയും തുടരുമ്പോൾ, ആഗോള തലത്തിൽ ആ രാജ്യം സകല മേഖലകളിലും ഒറ്റപ്പെടുന്ന
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ന്യൂയോർക്കിലേക്കുള്ള സമീപകാല യാത്ര, ഒരു സാധാരണ വിദേശ പര്യടനം എന്നതിലുപരി, അന്താരാഷ്ട്ര നിയമപരമായ സങ്കീർണതകൾ
ഏഷ്യ കപ്പ് മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതിന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ് സാദ ഫർഹാനുമെതിരെ ഇന്ത്യ
ഗാസയിൽ ഇസ്രയേൽ നരനായാട്ട് തുടർന്നുകൊണ്ടിരിക്കുകയാണ്. വൈകിയാണെങ്കിലും ലോക രാജ്യങ്ങളെല്ലാം ഇപ്പോൾ ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ
ഇന്ത്യയുമായുള്ള ഏഷ്യാ കപ്പ് മത്സരത്തിലെ മാച്ച് റഫറിയെ മാറ്റണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
ക്രിക്കറ്റിനോടുള്ള അഭിനിവേശം ഒരു ഭാഗത്ത്, രാഷ്ട്രത്തോടുള്ള സ്നേഹം മറുഭാഗത്ത്. ഈ രണ്ട് വികാരങ്ങൾക്കിടയിൽ കുടുങ്ങി, ഒരു രാജ്യം മുഴുവൻ സെപ്റ്റംബർ
ജൂലൈ മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരം എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ടെസ്റ്റ് നായകന് ശുഭ്മാന് ഗിൽ.



















