അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (IAEA) കെയ്‌റോ കരാർ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ച് ഇറാൻ അന്താരാഷ്ട്ര വേദിയിൽ ശക്തമായ നിലപാട്
പാശ്ചാത്യ ശക്തികളുടെ ഇരട്ടത്താപ്പിനും സമ്മർദ്ദ തന്ത്രങ്ങൾക്കും മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇറാൻ. തങ്ങൾക്കെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ
ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന സിവിൽ ആണവോർജ്ജ സഹകരണത്തിൽ റഷ്യ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കൂടംകുളം
രാജ്യാന്തര രാഷ്ട്രീയത്തിന്റെ സങ്കീർണ്ണമായ പടക്കളത്തിൽ, ഇറാൻ ഒരിക്കൽ കൂടി തങ്ങളുടെ നയതന്ത്ര പാടവം കൊണ്ട് ലോകശക്തികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. മാസങ്ങളോളം നീണ്ട
ഒരു രാജ്യം സമാധാനപരമായ ആണവോർജ്ജ പദ്ധതി ആരംഭിക്കുമ്പോൾ, അത് ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന പ്രതിജ്ഞ കൂടിയെടുക്കുന്നുണ്ട് . ഈ പ്രതിജ്ഞ ആണവായുധ
ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങള്‍ ഫലം കണ്ടില്ലെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കാന്‍ ഇറാന് കഴിയുമെന്നും വെളിപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ ആണവ
ടെഹ്‌റാന്‍: ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായുള്ള സഹകരണം വിച്ഛേദിച്ചു. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാനോട് ഉള്ള ശത്രുതയ്ക്ക് പിന്നില്‍ അവരുടെ ആണവനിലയങ്ങളും, അതില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന യുറേനിയവുമാണ്. ആണവ ബോംബ് നിര്‍മ്മാണത്തിന് ഏറ്റവും
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ) റിപ്പോര്‍ട്ട്, തങ്ങള്‍ക്കെതിരെയുള്ള യഥാര്‍ത്ഥ വസ്തുതകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഇറാന്‍ രംഗത്ത്. ഇത് ഏജന്‍സിയുടെ വഞ്ചനയാണെന്ന്
ഇറാന് ആണവായുധം നിര്‍മ്മിക്കാനുളള ശ്രമം നടത്തുന്നുണ്ടെന്നതിന് ഒരു തെളിവും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഏജന്‍സിയുടെ തലവന്‍
