കിഴക്കൻ മെഡിറ്ററേനിയന്റെ അഗാധമായ നീലിമയിൽ, ഒരിക്കൽക്കൂടി മനുഷ്യന്റെ പ്രതീക്ഷകളും ദാരിദ്ര്യവും ഒരുമിച്ച് മുങ്ങിത്താഴ്ന്നിരിക്കുകയാണ്. മെച്ചപ്പെട്ട ഒരു ജീവിതം, സുരക്ഷിതമായ ഒരു
ലോകത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭൂപടത്തിൽ നിന്നും ഇസ്രയേൽ എന്ന രാഷ്ട്രം മാഞ്ഞുപോവുകയോ ഒറ്റപ്പെടുകയോ ചെയ്യുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട്, ലോകത്തിലെ ഏറ്റവും
അടിമത്തം ചരിത്രത്തിന്റെ ഏടുകളിൽ മാത്രം ഒതുങ്ങേണ്ട ഒരു വാക്കാണെങ്കിലും, ലോകത്തിന്റെ പല കോണുകളിലും അത് ഇന്നും ഭീതിദമായ യാഥാർത്ഥ്യമായി തുടരുന്നു.
“one may smile and smile and be a villain” – ഷേക്സ്പിയർ “ഒരാൾ പുഞ്ചിരിച്ചുകൊണ്ട്, പുഞ്ചിരിച്ചുകൊണ്ട് വില്ലനാകാം”
ഇസ്രയേൽ സൈന്യത്തിന്റെ പ്രതിച്ഛായയ്ക്ക് അന്താരാഷ്ട്ര തലത്തിൽ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് 2024-ൽ സംഭവിച്ച ചില ദൃശ്യങ്ങളുടെ ചോർച്ച. ഗാസ അതിർത്തിക്കടുത്തുള്ള
ഗാസ മുനമ്പിലെ മനുഷ്യത്വപരമായ ദുരിതത്തിന് ആശ്വാസം നൽകാനും ഇസ്രയേലിന്റെ കർശനമായ നാവിക ഉപരോധത്തിൽ പ്രതിഷേധിക്കാനുമായി സെപ്റ്റംബർ അവസാനം പുറപ്പെട്ട ഗ്ലോബൽ
ഗാസ മുനമ്പിലെ അതീവ ഗുരുതരമായ മാനുഷിക സാഹചര്യങ്ങൾ ലഘൂകരിക്കാൻ അവശ്യസാധനങ്ങളുമായി പുറപ്പെട്ട ‘ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ’ കപ്പലുകൾ ഇസ്രയേൽ സൈന്യം
ഗാസ മുനമ്പിലേക്കുള്ള ഇസ്രയേലിന്റെ കടൽവഴിയുള്ള ഉപരോധം തകർക്കാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട് നാടുകടത്തപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്
കടുത്ത മാനുഷിക പ്രതിസന്ധിയിൽ വലയുന്ന ഗാസയിലേക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച സിവിലിയൻ കപ്പൽ
‘ലോകമേ തറവാട്’, എന്ന വാക്കുകൾ മനുഷ്യ മനസാക്ഷിക്ക് മുന്നിൽ വെക്കുന്നത് മഹത്തായ ഒരാശയമാണ്. മനുഷ്യർ മനുഷ്യർക്ക് വേണ്ടി സംസാരിക്കണം, ലോകത്തിന്റെ
