ഗാസയിലെ ബന്ദികളെ മോചിപ്പിക്കുന്നതിലും നിലവിലെ സംഘർഷം അവസാനിപ്പിക്കുന്നതിലും വഹിച്ച നിർണ്ണായക പങ്ക് കണക്കിലെടുത്ത്, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ഇസ്രയേലിൻ്റെ
തീവ്രമായ ദുരിതത്തിൻ്റെ നാളുകൾക്ക് ശേഷം, ഗാസയിൽ തടവിലാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ മോചനവാർത്ത കേട്ട് ഇസ്രയേലിൽ നിന്നും പലസ്തീനിൽ നിന്നും ആശ്വാസത്തിൻ്റെയും സന്തോഷത്തിൻ്റെയും
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഹമാസുമായും മറ്റ് രാജ്യങ്ങളുമായും ചില “പോസിറ്റീവ് ചർച്ചകൾ” നടത്തിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്
ഏകദേശം രണ്ട് വർഷത്തോളം നീണ്ടുനിന്ന, രക്തരൂഷിതമായ ഗാസ യുദ്ധത്തിന് വിരാമമിടാൻ ലക്ഷ്യമിട്ടുള്ള നിർണായക സമാധാന ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ഈജിപ്തിൽ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച 20-ഇന സമാധാന നിർദ്ദേശത്തിലെ പ്രധാന ഘടകങ്ങൾ ഹമാസ് അംഗീകരിച്ചതോടെ ഏകദേശം രണ്ട് വർഷത്തോളം
മരണത്തിന്റെയും ദുരിതത്തിന്റെയും ഭീതിജനകമായ അന്തരീക്ഷത്തിൽ, രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തിന്റെ കെടുതികൾ പേറി തളർന്ന ഗാസയുടെ മണ്ണിൽ ഇപ്പോൾ ശാന്തിയുടെ
ഗാസയിൽ ഹമാസുമായി ഒരു ബന്ദി കൈമാറ്റ കരാർ പരിഗണനയിലുണ്ടെന്നും, ഇത് സ്വീകരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇസ്രയേൽ പ്രതിരോധ മേധാവി
