യുദ്ധമുഖത്ത് അമേരിക്കൻ സൈന്യത്തിന് വീണ്ടും കനത്ത പ്രഹരം. ജൂൺ എട്ടിന് ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് അമേരിക്കൻ കരസേനയുടെ അപ്പാച്ചെ
ഹോർമൂസ് കടലിടുക്കിൽ 24 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച ‘എം.ടി. മാരിവെക്സ്’ എന്ന ഇന്ധന ടാങ്കർ കപ്പലിന് നേരെ മിസൈൽ ആക്രമണം
ആഗോള ഊർജ്ജ വിപണിയെ പിടിച്ചുകുലുക്കുന്ന നിർണ്ണായക മുന്നറിയിപ്പുമായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി രംഗത്ത്. ഇറാൻ-ഇസ്രയേൽ
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിൽ, പേർഷ്യൻ ഗൾഫ് മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികൾക്കുണ്ടായ യുദ്ധക്കെടുതികൾ പരിഹരിക്കാൻ
വൈറ്റ് ഹൗസിലെ പരമാധികാരമുള്ള ഓവൽ ഓഫീസിലിരുന്ന് ലോകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്ര പ്രസ്താവനകൾ പലപ്പോഴും
മിഡിൽ ഈസ്റ്റിലെ സംഘർഷ രാഷ്ട്രീയത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളാണ് ഇറാന്റെ
മിഡിൽ ഈസ്റ്റിൽ പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന തങ്ങളുടെ അധിനിവേശ തന്ത്രങ്ങൾ വലിയൊരു പ്രതിസന്ധി ഘട്ടത്തെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത് എന്ന യാഥാർത്ഥ്യം അമേരിക്ക
2026 ജൂൺ 3-ന്റെ ആ പകൽ സമയത്തും ഇറാനിലെ എംഗലാബ് സ്‌ക്വയറിലൂടെ നടക്കുന്ന ഇറാനിയൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും മുഖത്ത് ഭയമല്ല,
പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ റഷ്യയും ഇറാനും ചേർന്ന് കാസ്പിയൻ കടൽ കേന്ദ്രീകരിച്ച് രൂപീകരിച്ച ഇരുണ്ട വ്യാപാര
ലോകഭൂപടത്തിലെ സകല അധികാര സമവാക്യങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട്, അമേരിക്കയുടെയും, ഇസ്രയേലിന്റെ ഇന്റലിജൻസ് കോട്ടക്കളുടെയും തലപുകയ്ക്കുന്ന ഒരു ചോദ്യമുണ്ട് “എത്രയൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും
