അലയടിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിൽ, ആഡംബരത്തിന്റെ പ്രതീകമായ ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പൽ ഇന്ന് ഒരു നിശബ്ദ യുദ്ധഭൂമിയാണ്.
ഹാന്റവൈറസ് ബാധയെത്തുടർന്ന് മൂന്ന് യാത്രക്കാർ മരണപ്പെട്ട എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പൽ സ്പാനിഷ് ദ്വീപായ ടെനറൈഫിലെ ഗ്രാനഡില്ല തുറമുഖത്ത്
ഒരുകാലത്ത് ആഡംബരത്തിന്റെ, വിശ്രമത്തിന്റെ, സ്വപ്നയാത്രകളുടെ പ്രതീകമായിരുന്നു ക്രൂയിസ് കപ്പലുകൾ. സമുദ്രത്തിനിടയിൽ ഒഴുകുന്ന ഒരു ഫൈവ് സ്റ്റാർ നഗരം പോലെ രൂപകൽപ്പന
അർജന്റീനയിൽ നിന്നുള്ള ഒരു ആഡംബര കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹന്റാവൈറസിന്റെ ‘ആൻഡീസ് സ്‌ട്രെയിൻ’ ആഗോളതലത്തിൽ ചർച്ചയാകുന്നു. സാധാരണ ഹന്റാവൈറസുകൾ എലികളിൽ
ഒരു മാസം മുൻപ്, എംവി ഹോണ്ടിയസ് എന്ന അത്യാധുനിക ക്രൂയിസ് കപ്പൽ അതിന്റെ യാത്ര ആരംഭിക്കുമ്പോൾ, അതിലെ 150 യാത്രക്കാരുടെയും
കടൽ യാത്രകൾക്കിടയിൽ വിനോദസഞ്ചാരികളെ നടുക്കി ഹാന്റവൈറസ് വ്യാപനം. എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിൽ ഹാന്റവൈറസ് പടരുന്നത് മനുഷ്യനിൽ നിന്ന്
അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിൽ പടർന്നുപിടിച്ച ദുരൂഹ രോഗം മൂന്ന് യാത്രക്കാരുടെ ജീവനെടുത്ത വാർത്ത ലോകത്തെ
അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാര കപ്പലിൽ ഹാന്റാ വൈറസ് ബാധയെത്തുടർന്ന് മൂന്ന് മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ വയോധികരായ ദമ്പതികളും ഉൾപ്പെടുന്നു.
യുദ്ധഭൂമിയിലെ പോരാട്ടം, സാധാരണയായി തോക്കുകളും, സ്‌ഫോടകവസ്തുക്കളുമൊക്കെ നിറഞ്ഞ ശത്രുതയുടെ രംഗങ്ങളെയാണ് മനസ്സിൽ ആദ്യം ഓർമ്മിപ്പിക്കുക. എന്നാൽ യഥാർത്ഥ പോരാട്ടം അതിനപ്പുറമാണ്.
